Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നബീസ ഉമ്മയുടെ മുന്നില്‍ ഇബ്രാഹിം സഖാഫി മാത്രമല്ല, കാന്തപുരവും തോറ്റുപോയി; കാന്തപുരത്തെ പിന്തുണക്കാന്‍ സമുദായക്കാരില്ലാത്തത് കണ്ട് കരഞ്ഞ് മീഡിയാവണ്‍

ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്‌ക്ക് പോയതിനെ എതിര്‍ത്ത് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 06:01 pm IST
in Kerala
കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)

കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)

കോഴിക്കോട്: ഭര്‍ത്താവ് മരിച്ച് വിധവയായ കുറ്റ്യാടി സ്വദേശിനി നബീസ ഉമ്മ വിനോദ യാത്രയ്‌ക്ക് പോയതിനെ പിന്തുണയ്‌ക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും. ഇത് കാരണം ഭര്‍ത്താവ് മരിച്ച സ്ത്രീ സന്തോഷിക്കാന്‍ പാടില്ലെന്ന നിലപാട് ഉറക്കെ പറഞ്ഞ നബീസ ഉമ്മയെ എതിര്‍ക്കാന്‍ വന്ന ഉസ്താദ് ഇബ്രാഹിം സഖാഫിയെ സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം എതിര്‍ത്തത് മുസ്ലിം യുവാക്കളും യുവതികളുമാണ്.

സ്ത്രീകൾ പാലിക്കേണ്ട യാത്രാനിയമങ്ങൾ, ആരാധ്യനായ കാന്തപുരം മുസ്ലിയാർ മലയാളികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു.

ഇബ്രാഹിം സഖാഫി ഒറ്റയ്‌ക്കല്ല.
സാക്ഷര കേരളം കൂടെയുണ്ട്.

അജിംസും, റാവുത്തറും തൽക്കാലം ഗംഗാജലത്തിലെ ബാക്ടീരിയയുടെ പുതിയ ഡാറ്റ പുറത്ത് വിട്ട് പ്രബുദ്ധരെ പുളകം കൊള്ളിക്ക്. pic.twitter.com/G2ypH3Oia9

— ആര്യൻ 🅰️🅰️®️♉🅰️🈂️ (@aaryan1972) February 22, 2025

ഇപ്പോഴിതാ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച നബീസ ഉമ്മ ചെയ്തത് ശരിയല്ലെന്ന് വിമര്‍ശിക്കാന്‍ വന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെയും മുസ്ലിം യുവാക്കളും യുവതികളും എതിര്‍ക്കുകയാണ്. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി നല്ല നിലയിലാക്കിയ ഉമ്മയാണ് നബീസ ഉമ്മ. അവര്‍ കുളു, മണാലി തുടങ്ങിയയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോയി മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. “ഹാജറ, സഫിയ, നസീമ, സക്കീന…നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ….എന്താ രസം….ഈ 85 വയസ്സില് ഇവിടെ വന്ന് ഈ മഞ്ഞീക്കെടക്കണത് നീ കണ്ടില്ലേ….ഇത്ര നല്ല രസം എവ്ടെ കിട്ടാനാ…വന്നോളീ മക്കളേ നീ അവ്ട്ത്തേക്ക്…”- എന്ന നബീസ ഉമ്മ കുളു, മണാലിയില്‍ എത്തി മഞ്ഞില്‍ കിടന്നുകൊണ്ട് നടത്തിയ ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഭര്‍ത്താവ് മരിച്ച നബീസ ഉമ്മ അങ്ങിനെ യാത്ര പോകാന്‍ പാടില്ലെന്നും സന്തോഷിക്കാന്‍ പാടില്ലെന്നുമാണ് ഉസ്താദ് ഇബ്രാഹിം സഖാഫി നബീസ ഉമ്മയെ വിമര്‍ശിച്ചത്. ഇപ്പോള്‍ ഇബ്രാഹിം സഖാഫിയെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും. സ്ത്രീകള്‍ക്ക് യാത്ര കൂടെ പോകാന്‍ ഭര്‍ത്താവ് വേണമെന്നാണ് ഹജ്ജിന്റെ നിയമമെന്ന് കാന്തപുരം പറഞ്ഞു. സാധാരണ സ്ത്രീകള്‍ ദൂരെ സ്ഥലങ്ങളിലേക്ക് ഒറ്റയ്‌ക്ക് പോകേണ്ട കാര്യമില്ല. അവര്‍ക്കൊപ്പം ഭര്‍ത്താവ് അല്ലെങ്കില്‍ സഹോദരന്‍ വേണം എന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ യാത്ര പോകാന്‍ പാടുള്ളൂ എന്നും കാന്തപുരം പറ‍ഞ്ഞു. പക്ഷെ സമൂഹമാധ്യമങ്ങളില്‍ കാന്തപുരത്തെ ചെവിക്കൊള്ളാനും മുസ്ലിം സമുദായത്തിലെ ചെറുപ്രായക്കാരായ യുവതികളും യുവാക്കളും തയ്യാറല്ല. അവര്‍ ഇപ്പോഴും നബീസ ഉമ്മയെ അനുകൂലിച്ച് രംഗത്തെത്തുകയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ മാറിച്ചിന്തിക്കുന്നതിന്റെ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പക്ഷെ കാന്തപുരത്തിന്റെ അഭിപ്രായത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എതിര്‍ത്തത് ജേണലിസ്റ്റുകളെ ഞെട്ടിച്ചുകളഞ്ഞു. ഭാര്യയെ നിങ്ങളാലും ഒറ്റയ്‌ക്ക് വിടില്ലല്ലോ എന്ന കാന്തപുരത്തിന്‍രെ ചോദ്യത്തിന് ഞങ്ങള്‍ ഭാര്യയെ ഒറ്റയ്‌ക്ക് വിടും എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

മാത്രമല്ല, മതപരമായ അഭിപ്രായം പ്രകടിപ്പിച്ച കാന്തപുരത്തിന് നബീസ ഉമ്മയുടെ വിഷയത്തില്‍ വലിയ പിന്തുണ ലഭിച്ചില്ലെന്നതില്‍ ഏറെ വിഷമിക്കുന്നത് മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരാണ്. മാറിയ കേരളത്തിലെ മാറിയ മുസ്ലിം യുവത്വത്തെ തിരിച്ചറിയുന്നതില്‍ മീഡിയ വണ്ണും പരാജയപ്പെട്ടിരിക്കുന്നു പണ്ട് കാന്തപുരം ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെ ചാടിവീണ് പിന്തുണയ്‌ക്കുന്നവരായിരുന്നു കേരളത്തിലെ മുസ്ലീങ്ങളെങ്കില്‍ ഇന്ന് അവര്‍ മാറിയിരിക്കുന്നുവെന്ന് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു വാര്‍ത്താ പരിപാടിയില്‍ വിഷമത്തോടെ വിലപിക്കുന്നത് കേള്‍ക്കാം. കേരളത്തിലെ മുസ്ലിങ്ങള്‍ മാറിത്തുടങ്ങി എന്നതിന്റെ തെളിവാണ് ഭര്‍ത്താവ് മരിച്ചെങ്കിലും മകള്‍ക്കൊപ്പം യാത്ര പോയി സന്തോഷിക്കുന്ന നബീസ ഉമ്മയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന വലിയ പിന്തുണ.

Tags: kanthapuramMediaoneMediaonechannelNabeesaUmmaUstadIbrahimSakhafiKanthapuramAboobackerMusliar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ ; ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുകളുമില്ല : പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ കാന്തപുരം

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

‘മീഡിയ വൺ’ കണ്ണടച്ച് എതിർത്തപ്പോൾ കണ്ണുകാണാതെപോയി, തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചു; ഇതൊക്കെ ‘ശ്രദ്ധിക്കണ്ടേ അമ്പാനേ…’

Kerala

നബിയുടെ തിരുകേശം:കാന്തപുരം വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തി ചെയ്യുന്നു; ഇത് ഇസ്ലാമിക പ്രമാണത്തിനെതിര്: ബൈജുസ്വാമി

Kerala

കാന്തപുരത്തിന് എവിടെ നിന്നാണ് തിരുകേശം ലഭിച്ചത് ; സ്വന്തം പേരും പ്രതാവും ഉയർത്തിക്കാട്ടാൻ കാന്തപുരത്തിന്റെ അടവാണിത് ; അറസ്റ്റ് ചെയ്യണമെന്ന് ഒ അബ്ദുള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.