Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎഫ്ഐയുടെ ഗൂഢാലോചന : ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച് ഭൂമി വാങ്ങിക്കൂട്ടാൻ സഹായമൊരുക്കുന്നു

ഇതുവരെ 12,000-ത്തിലധികം പെൺകുട്ടികളെ പി‌എഫ്‌ഐ അംഗങ്ങൾ കെണിയിലാക്കി വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ ഗൂഢാലോചനയുടെ ഭാഗമായി മതമൗലികവാദ സംഘടന സംസ്ഥാനത്ത് ഏകദേശം 10,000 ഏക്കറിലധികം ഭൂമി വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 10:52 am IST
in India

റാഞ്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പുതിയ ഗൂഢാലോചനയും പുറത്ത്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) നിന്നും രക്ഷപ്പെടാനായി ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ മതമൗലികവാദ സംഘടനകളുടെ സഹായത്തോടെ വിവാഹം കഴിച്ച് മതം മാറ്റി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട്.

ഈ ഗൂഢാലോചനയുടെ ഭാഗമായി മതമൗലികവാദ സംഘടന സംസ്ഥാനത്ത് ഏകദേശം 10,000 ഏക്കറിലധികം ഭൂമി വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്റലിജൻസ് വകുപ്പ് ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിന് അയയ്‌ക്കുകയും ചെയ്തു.

പിഎഫ്ഐയെ രാജ്യത്ത് നിരോധിച്ചതിന് ശേഷവും സന്താൽ ലാൻഡ് എന്നറിയപ്പെടുന്ന പാകൂർ, ജംതാര, ഗോഡ്ഡ, സാഹെബ്ഗഞ്ച് ജില്ലകളിലേക്ക് സംഘടന അതിവേഗം വികസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. രാജ്മഹൽ, ഉദ്വ, ബർഹെത്, തൽഝരി ബ്ലോക്കുകളിലെ അയോധ്യ, ജോഗ്തോള, വൃന്ദാവൻ, ബാലുഗ്രാം, കരംതോള, മഹാരാജ്പൂർ, തീൻ പഹാഡ് ബസാർ, ജോങ്ക, ഗംഗാതിയ, പദർകോല തുടങ്ങിയ ഗ്രാമങ്ങളിൽ മതമൗലികവാദികൾ അതിവേഗം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

പല ഗ്രാമങ്ങളിലും അവർ ആയുധങ്ങൾ ഉപയോഗിച്ച് ആളുകളുടെ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാമീണരെ ഭീഷണിപ്പെടുത്തി തുച്ഛമായ വിലയ്‌ക്കും ഇവർ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ പോപ്പുലർ ഫ്രണ്ട് സ്വന്തം അംഗങ്ങൾ വഴി ആദിവാസി സമൂഹത്തിന്റെ ഭൂമി കൈവശപ്പെടുത്തുക മാത്രമല്ല ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ജാർഖണ്ഡിലെ അവരുടെ ഭൂമി ഏകീകരിക്കുന്നതിനും ജംഗമ സ്ഥാവര സ്വത്തുക്കൾ വാങ്ങുന്നതിനും ധനസഹായം നൽകുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് ജാർഖണ്ഡ് പോലീസ് വക്താവ് ആർ.കെ. മാലിക് പറഞ്ഞു. അതേ സമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിക്കാൻ പര്യാപ്തമായ ഒന്നാണ്. ഇത് ദേശീയ സുരക്ഷയ്‌ക്ക് അങ്ങേയറ്റം അപകടകരമാണ്. ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പിഎഫ്‌ഐ അംഗങ്ങൾ പദ്ധതി പ്രകാരം കെണിയിൽ വീഴ്‌ത്തി വിവാഹം കഴിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ എടുത്ത് പറയുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തീവ്രവാദികൾക്ക് സുരക്ഷിതമായി പ്രവേശിക്കാൻ ഒരു ഇടനാഴി സൃഷ്ടിക്കാൻ അവർക്ക് ഇതിലൂടെ കഴിയും. ഇതുവരെ 12,000-ത്തിലധികം പെൺകുട്ടികളെ പി‌എഫ്‌ഐ അംഗങ്ങൾ കെണിയിലാക്കി വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. അതേ സമയം അസമിനെപ്പോലെ ജാർഖണ്ഡിലും എൻആർസി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Tags: muslimsexual assaultPopular Front Of IndiaJharkhandtribal peopleBangladesh Infiltrators
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Local News

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.