Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നർമ്മദ പരിക്രമയിൽ പങ്കെടുത്ത ഹിന്ദു ഭക്തരുടെ നേർക്ക് തുപ്പിയ ജിഹാദികൾക്കെതിരെ കേസ് : ഇവരുടെ പള്ളി നിൽക്കുന്നത് സർക്കാർ ഭൂമിയിലും

പള്ളി നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലാണെന്നും പള്ളിക്കുള്ളിൽ അധാർമികവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്

Janmabhumi Online by Janmabhumi Online
Feb 21, 2025, 02:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കോട്ട : മധ്യപ്രദേശിലെ തംഖാൻ ഗ്രാമത്തിലെ നർമ്മദ പരിക്രമയിൽ പങ്കെടുത്ത ഹിന്ദു ഭക്തരുടെ നേരെ ചില മുസ്ലീങ്ങൾ തുപ്പിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. ഫെബ്രുവരി 17 നാണ് ജിഹാദികളുടെ തെമ്മാടിത്തരം അരങ്ങേറിയത്. ഇതിനെ തുടർന്ന് ദേവാസ് ജില്ലയിലെ ഖത്തേഗാവ് പോലീസ് സ്റ്റേഷൻ പ്രദേശത്ത് ഫെബ്രുവരി 19 ന് ഹിന്ദു സംഘടനകൾ ബന്ദ് ആചരിച്ചു.

ഫെബ്രുവരി 17 ന് നർമ്മദ പരിക്രമയിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന പ്രകാശ് യാദവിനും ഭാര്യയ്‌ക്കും നേരെയാണ് ആക്രമണം നടന്നത്. അന്നേ ദിവസം വൈകുന്നേരം തംഖാൻ പള്ളിക്ക് സമീപം കടന്നുപോകുമ്പോൾ ദമ്പതികളെ ചില ജിഹാദികൾ കളിയാക്കുകയും വഴക്കിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളോട് വളരെ മോശമായി പെരുമാറിയ ജിഹാദികൾ പ്രകാശ് യാദവിന്റെ ഭാര്യയുടെ നേരെ തുപ്പുകയും ചെയ്തു.

ഈ സംഭവം അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്താനായി 19 ന് ബന്ദ് ആചരിച്ചു. പിന്നീട് അവർ കളക്ടർ, എസ്പി, അഡീഷണൽ എസ്പി, എസ്ഡിഎം എന്നിവർക്ക് ഒരു പരാതിയും കൈമാറി. പള്ളിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഹിന്ദു സംഘടനകൾ പരാതിയിൽ പറഞ്ഞു.

തംഖാൻ പള്ളിയിലെ മൗലവിയും അനുയായിയും പരിക്രമയിൽ പങ്കെടുത്ത ഭക്തരോട് മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. പള്ളി നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലാണെന്നും പള്ളിക്കുള്ളിൽ അധാർമികവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ചില സാമൂഹിക വിരുദ്ധർ അനധികൃത ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മെമ്മോറാണ്ടത്തിൽ ആരോപിച്ചു.  അനധികൃത ഖനനം അവസാനിപ്പിക്കണമെന്നും ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാക്ടറുകൾ, ബോട്ടുകൾ തുടങ്ങിയ യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

അതേ സമയം ദമ്പതികളെ ആക്രമിച്ചത് മൊഹ്‌സിൻ, അക്രം, ഇസ്ലാം എന്നീ കുറ്റവാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു. കുറ്റവാളികളിൽ ഒരാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. കൂടാതെ എസ്ഡിഎമ്മിന്റെയും തഹസിൽദാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അനധികൃത ഖനനത്തിന് ഉപയോഗിച്ചിരുന്ന വഴി സീൽ ചെയ്തു.

പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് വിവരം.

Tags: hindumosquemuslimKafir Hindusjihadi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

World

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

India

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies