Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലെ ഹിന്ദുസമുദായത്തെ തഴഞ്ഞ്, മഹാകുംഭമേളയില്‍ പങ്കെടുക്കാതിരുന്ന കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിച്ച് ആനന്ദവനം സ്വാമികള്‍

മഹാകുംഭമേളയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുത്തപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു നിന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാത്രം. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കുംഭമേളയോട് പുറന്തിരിഞ്ഞുനിന്ന ഈ നടപടിയെ ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുകയാണ് ആനന്ദവനം ഭാരതി സ്വാമികള്‍.

Janmabhumi Online by Janmabhumi Online
Feb 19, 2025, 06:00 pm IST
in Kerala
കൊച്ചിയിലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച പിണറായി (വലത്ത്) ആനന്ദവനം ഭാരതി സ്വാമികള്‍ (ഇടത്ത്)

കൊച്ചിയിലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച പിണറായി (വലത്ത്) ആനന്ദവനം ഭാരതി സ്വാമികള്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മഹാകുംഭമേളയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുത്തപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു നിന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാത്രം. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കുംഭമേളയോട് പുറന്തിരിഞ്ഞുനിന്ന ഈ നടപടിയെ ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുകയാണ് ആനന്ദവനം ഭാരതി സ്വാമികള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് ആനന്ദവനം ഭാരതി സ്വാമികള്‍. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഹിന്ദുസമാജത്തെ തഴഞ്ഞ് മഹാകുംഭമേളയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച കേരളത്തിലെ സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം തെറ്റായിപ്പോയെന്ന് ആനന്ദവനം ഭാരതി സ്വാമികള്‍ വിമര്‍ശിച്ചു.

വിശ്വാസികളായ ഹിന്ദുക്കളാണ് കേരളത്തില്‍ വോട്ടിന്റെ കാര്യത്തിലും വോട്ട് ശതമാനത്തിലും ഒന്നാമതുള്ളത്. അതിനെ അവഗണിച്ചിരിക്കുകയാണ് മഹാകുംഭമേളയില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലൂടെ കേരളസര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ സര്‍ക്കാരില്‍ വിശാലമായ കാഴ്ചപ്പാടുള്ളവര്‍ വേണ്ടത്ര ഇല്ലാത്തതാണ് കാരണം.- ആനന്ദവനം ഭാരതി പറയുന്നു.

ജമ്മു കശ്മീരിന്റെ വരെ ടൂറിസം വകുപ്പ് പ്രയാഗ് രാജില്‍ ഓഫീസ് തുറന്നിട്ടുണ്ട്. അവര്‍ അവരുടെ ടൂറിസം പ്രൊമോഷന്‍ പ്രയാഗ് രാജില്‍ നടത്തുന്നു. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ഒരു കഥകളിയുടേതോ, ആനയുടെയോ, പ്രകൃതിഭംഗിയുടേയോ ഒരു ബോര്‍ഡ് പോലും ഇല്ല. കേരളം കാണിച്ചത് വലിയ മണ്ടത്തരമാണ്. ഒരു സംസ്ഥാനത്തെ മനോഹരമായി ഷോ കേസ് ചെയ്യാവുന്ന അവസരം കേരളം തുലച്ചുകളഞ്ഞു. കേരളമൊഴികെ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പ്രയാഗ് രാജില്‍ കുംഭമേളയ്‌ക്ക് എത്തി.

സനാതനധര്‍മ്മത്തെ വിമര്‍ശിക്കുന്ന ഡിഎംകെയുടെ തമിഴ്നാട് പോലും എത്തി, ദൈവത്തിന്റെ സ്വന്തം നാട് ഇല്ല

“സനാതനധര്‍മ്മത്തെ വിമര്‍ശിക്കുന്ന ഡിഎംകെ ഭരിയ്‌ക്കുന്ന സംസ്ഥാനമായ തമിഴ്നാട് പോലും കാര്‍ഡ് ബോര്‍ഡ് കൊണ്ട് ഒറിജിനല്‍ എന്ന് തോന്നിക്കുന്ന മനോഹരമായ ക്ഷേത്രം പണിത് വെച്ചിട്ടുണ്ട്. 60 ലക്ഷം വിദേശികളുടെ വിസ ഇവിടെ മഹാകുംഭമേളയ്‌ക്ക് പ്രോസസ് ചെയ്തിരുന്നു. ഏകദേശം ഒന്നരക്കോടി വിദേശികളെയാണ് പ്രതീക്ഷിക്കുന്നത്. അത്രയും വിദേശികളുടെ മുന്‍പില്‍  കേരളത്തെ അവതരിപ്പിക്കാന്‍ സാധിക്കുന്ന അവസരമാണ് കേരള സര്‍ക്കാര്‍ തുലച്ചുകളഞ്ഞത്”. – ആനന്ദവനം ഭാരതി സ്വാമികള്‍ വിമര്‍ശിക്കുന്നു.

സഹോദരന്‍ അയ്യപ്പനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ കേരള സര്‍ക്കാരില്‍ ഇല്ലാത്തതാണ് കാരണം. അല്ലെങ്കില്‍ ഒന്നരക്കോടിയോളം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന മഹാകുംഭമേളയില്‍ കേരളത്തെ പ്രൊമോട്ട് ചെയ്യാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. – ആനന്ദവനം ഭാരതി പറഞ്ഞു.

കേരളത്തിന്റെ ഒരു ചെണ്ടമേളമോ, കഥകളിയോ, തിറയോ ഉണ്ടായിരുന്നെങ്കില്‍….

കഴിഞ്ഞ കുംഭമേളയ്‌ക്ക് വ്യാപകമായി പരസ്യം ചെയ്ത കേരളത്തിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. കുംഭമേളയില്‍ പരസ്യം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ആ സ്ഥാപനം ഉത്തരേന്ത്യയില്‍ മുഴുവന്‍ ശാഖകള്‍ ആരംഭിച്ചത്. യുഎസ്, കാനഡ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് വ്ളോഗര്‍മാരാണ് കുംഭമേളയ്‌ക്ക് എത്തുന്നത്. ഒരു ദിവസം കുംഭമേളയെക്കുറിച്ച് 10 ലക്ഷം വീഡിയോയെങ്കിലും ഉണ്ടാകുന്നുണ്ട്. ഇതില്‍ ആഴ്ചയിലൊരിക്കല്‍ കേരളത്തിലെ ഒരു ചെണ്ടമേളമോ, കഥകളിയോ, തിറയോ ഒക്കെ കേരള ടൂറിസം നടത്തിയിരുന്നെങ്കില്‍ ലോകത്തെ എത്രയോ ആളുകള്‍ അത് കണ്ടേനെ. അവര്‍ പിന്നീട് ഇതിന്റെ വേരുകള്‍ തേടി പിന്നീട് കേരളത്തില്‍ എത്തിയേനെ. പക്ഷെ കേരളത്തിലെ സര്‍ക്കാരില്‍ ദീര്‍ഘവീക്ഷണമില്ലാത്തതിനാല്‍ നല്ലൊരു അവസരം നഷ്ടമായി. കഴിവുള്ളവര്‍ക്ക് പകരം ഒഴിവുള്ളവര്‍ വരുമ്പോഴുള്ള പ്രശ്നമാണിത്. – സ്വാമി ആനന്ദവനം ഭാരതി പറയുന്നു.

യുപിയില്‍ മഹാകുംഭമേളയ്‌ക്ക് 600 കോടി ചെലവാക്കി എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ കേട്ടോളൂ, യുപി സര്‍ക്കാര്‍ 600 കോടിയല്ല, 6000 കോടിയാണ് കുംഭമേളയ്‌ക്ക് ചെലവാക്കിയിരിക്കുന്നത് എന്നും ആനന്ദവനം ഭാരതി പറഞ്ഞു. പൂര്‍വ്വാശ്രമത്തില്‍ മലയാളിയായ യുവാവായിരുന്നു പിന്നീട് ആനന്ദവനം ഭാരതിയായി മാറിയത്.

ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ചില ആത്മീയാനുഭവങ്ങളിലൂടെ അദ്ദേഹം സനാതനധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജുന അഖാഡയില്‍ ചേരുകയായിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയിലാണ് അദ്ദേഹത്തെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

Tags: #PinarayiVijayan#Mahakumbhmela2025#Mahakumbh2025#AnandavanamBharati#Hajjpilgrimage#KeralarejectsHindus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും തേടി ആന്ധ്ര മുഖ്യമന്ത്രിയും….കേരളത്തിലെ ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് ഈ നിധികുംഭം

Kerala

സ്കൂളില്‍ സൂംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ മുജാഹിദിന്റെ യുവജനസംഘടന; ഇഷ്ടമില്ലാത്തവരെ നൃത്തത്തിന് പ്രേരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും

ഉമ്മന്‍ ചാണ്ടിയും അദാനിയും (നടുവില്‍) പിണറായിയും അദാനിയും (വലത്ത്)
Kerala

അദാനിയെ ആദ്യം ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചു…. വിഴിഞ്ഞത്ത് കണ്ടത് പുതിയ ഇന്ത്യ നിര്‍മ്മല സീതാരാമന്‍

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

Kerala

ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും : എ എ റഹീം എം പി

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.എസിന്റെ യോഗ ദിന പരിപാടിയില്‍ ഭാരതാംബ വിവാദം, പൊലീസ് പരിപാടി നിര്‍ത്തിവയ്‌പ്പിച്ചു

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies