Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ : കടലിലെ പര്യവേക്ഷണം തുടങ്ങി

നേരത്തെ പുരാവസ്തു ഗവേഷകനായ പ്രൊഫ. എസ്.ആർ. റാവുവും സംഘവും 1979–80 ൽ കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിലും കണ്ടെത്തിയിരുന്നു. 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു. ഇതുവരെ 200 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 05:34 pm IST
in India

ന്യൂദൽഹി: സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന ഭഗവാൻ കൃഷ്ണന്റെ നഗരമായ ദ്വാരകയുടെ എല്ലാ വശങ്ങളും തെളിവുകളും ശേഖരിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പര്യവേക്ഷണം ആരംഭിച്ചു. എഎസ്ഐയിലെ അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രൊഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ചൊവ്വാഴ്ച ദ്വാരക തീരത്ത് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണം ആരംഭിച്ചത്.

ഡയറക്ടർ (ഖനന-പര്യവേക്ഷണ) എച്ച്.കെ. നായക്, അസിസ്റ്റന്റ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന എന്നിവരടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണത്തിനായി ഗോമതി തീരത്തിന് സമീപമുള്ള ഒരു പ്രദേശം തിരഞ്ഞെടുത്തു. ഈ പര്യവേക്ഷണത്തിലൂടെ ദ്വാരക നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകൾ ശേഖരിക്കുമെന്ന് എഎസ്ഐ പറയുന്നു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള എഎസ്ഐയുടെ ദൗത്യത്തിലെ ഒരു പ്രധാന ചുവടുവയ്‌പ്പാണ് ജലാന്തര പര്യവേക്ഷണം. എഎസ്ഐയുടെ നവീകരിച്ച അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് (യു.എ.ഡബ്ല്യു) 1980-കൾ മുതൽ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഗവേഷണത്തിൽ മുൻപന്തിയിലാണ്. 2001 മുതൽ ബംഗാരം ദ്വീപ് (ലക്ഷദ്വീപ്), മഹാബലിപുരം (തമിഴ്നാട്), ദ്വാരക (ഗുജറാത്ത്), ലോക്തക് തടാകം (മണിപ്പൂർ), എലിഫന്റ ദ്വീപ് (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിൽ ഈ വിഭാഗം പര്യവേക്ഷണം നടത്തിവരുന്നു.

നേരത്തെ 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു. ഇതുവരെ 200 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നാവികസേനയും പുരാവസ്തു വകുപ്പും സംയുക്തമായി 2005 ലും പിന്നീട് 2007 ലും നടത്തിയ പര്യവേക്ഷണത്തിൽ എ.എസ്.ഐയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിജയകരമായി പുറത്തെടുത്തിരുന്നു.

2005-ൽ നാവികസേനയുമായി സഹകരിച്ച് പുരാതന നഗരമായ ദ്വാരകയിലേക്ക് നടത്തിയ പര്യവേഷണത്തിനിടെ കടലിന്റെ ആഴങ്ങളിൽ നിന്ന് വെട്ടിമാറ്റിയ കല്ലുകൾ കണ്ടെത്തുകയും ഏകദേശം 200 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സമഗ്രമായ ഒരു സർവേയ്‌ക്ക് ശേഷം പുരാവസ്തു ഗവേഷകർ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഗുജറാത്തിലെ കച്ച് ഉൾക്കടലിനടുത്തുള്ള ദ്വാരക നഗർ തീരപ്രദേശത്ത് വെള്ളത്തിനടിയിൽ ഖനനം നടത്തുകയും അവിടെ ചുണ്ണാമ്പുകല്ലുകൾ അടിഞ്ഞുകൂടിയത് കണ്ടെത്തുകയും ചെയ്തു.

പുരാവസ്തു ഗവേഷകനായ പ്രൊഫ. എസ്.ആർ. റാവുവും സംഘവും 1979–80 ൽ കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിലും കണ്ടെത്തിയിരുന്നു. അവ ബിസി 1528 മുതൽ ബിസി 3000 വരെ പഴക്കമുള്ളതാണ്. ഇതിനുപുറമെ സിന്ധുനദീതട നാഗരികതയുടെ നിരവധി അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെത്തി. കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലത്ത് നടത്തിയ ഖനനത്തിനിടെ അദ്ദേഹം നിരവധി രഹസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Tags: indiaLord KrishnaDwarkaArcheology Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.