Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബജറ്റില്‍ കണ്ടത് ഇരുണ്ട പിണറായിസം

ഡോ. രേണു സുരേഷ് by ഡോ. രേണു സുരേഷ്
Feb 12, 2025, 05:10 am IST
in Main Article

മൂന്നരക്കോടി മലയാളികള്‍ ശ്രദ്ധിച്ചോ? നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ ഈ കാര്യങ്ങള്‍? മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതുവരെ പറഞ്ഞത്, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കേന്ദ്രം നമ്മെ കടക്കെണിയില്‍ മുക്കി കൊല്ലുന്നുവെന്നാണ്. അതേ ധനമന്ത്രി തന്നെ പറയുന്നു, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നുവെന്ന്. കടക്കെണിയിലായ ഒരു സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുമോ? ഒരിക്കലുമില്ല. പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തിയത്? ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ നിരത്തി ഈ കാര്യങ്ങള്‍ പരിശോധിക്കാം.

വയനാട് നടന്നത് മഹാദുരന്തമാണെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം എടുത്ത് ദുരന്തബാധിതരെ സഹായിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് ആ നിധിയില്‍ അതിനുള്ള പണമില്ലെന്നാണ്. പിന്നെങ്ങനെയാണ് ബജറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍ 750 കോടി രൂപ അനുവദിക്കും എന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്?

ദുരന്തത്തെ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് എന്ന് ചോദിച്ചാല്‍, അതിന് ഉദാഹരണമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

വയനാട് സംഭവിച്ചത് രാജ്യത്തെ നടുക്കിയ മഹാദുരന്തം ആണെന്നതില്‍ തര്‍ക്കമില്ല. ആ ദുരന്തത്തെയും അതിന് ഇരയാക്കപ്പെട്ടവരെയും എങ്ങനെയാണ് സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടി ഉപയോഗപ്പെടുത്തിയത്. അത് കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ല എന്നു പറഞ്ഞാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷം ഓരോ ഘട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധത്തിലുള്ള സഹായവും ലഭ്യമായിട്ടുണ്ട്. ഇതിന്റെ രേഖകളും ലഭ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുകയും ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയതും കേരളം കണ്ടതാണ്. ശേഷം കൂടിയ മീറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോട് പ്രധാനമന്ത്രി പറഞ്ഞത്, സാധ്യമാകുന്ന എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രം യാതൊന്നും തന്നില്ല എന്നു പറഞ്ഞ് കുപ്രചാരണങ്ങള്‍ തുടങ്ങി.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് മുഖ്യമന്ത്രി തന്നെയായിരുന്നു. അതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ നേതാവും സംഘവും കളത്തിലിറങ്ങി ആരോപണം കൊഴുപ്പിച്ചു. എന്നാല്‍ വാസ്തവത്തില്‍ സംഭവിച്ചതോ? വയനാട് ദുരന്തം ഘ3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സത്യത്തില്‍ അങ്ങനെ പ്രഖ്യാപിച്ചതിന് പിന്നില്‍ കേരള സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമരവും പ്രതിഷേധവുമാണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ദുരന്തം സംഭവിച്ചാല്‍ അതുമൂലം എത്രയധികം കെടുതികള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് അന്വേഷണം നടത്തി. അവസാനം കേന്ദ്രസഹായം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഘ3 വിഭാഗത്തില്‍പ്പെടുത്തി.

ഇനി രാജ്യത്തെ എല്ലാ എംപിമാര്‍ക്കും 1 കോടി രൂപ വെച്ച് കേരളത്തിന് സഹായം നല്‍കാം. ദുരന്ത പ്രതികരണനിധിയില്‍ നിന്ന് സഹായവും ലഭ്യമാകും. കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങും വയനാട് ദുരന്തബാധിതര്‍ക്കുണ്ടാകും. അന്താരാഷ്‌ട്ര സ്ഥാപനങ്ങളില്‍ നിന്ന് പുനരധിവാസത്തിന് വേണ്ടി ഫണ്ടുകള്‍ സ്വീകരിക്കാം. അങ്ങനെ വയനാട്ടിലെ ദുരന്തബാധിതരുടെ കണ്ണുനീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനെയാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നത്. പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജനങ്ങളെ പറ്റിച്ച് മുന്നോട്ടുപോകുന്ന ഒരു സര്‍ക്കാരിന് സത്യം പറഞ്ഞ് ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് കനല്‍ ഒരു തരി കെട്ടുപോകാതിരിക്കാനുള്ള അവസാന ശ്രമമാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന വികസനങ്ങളില്‍ എട്ടുകാലി മമ്മൂഞ്ഞ് കളിച്ച് ഇനിയും എത്രനാള്‍ പിടിച്ച് നില്‍ക്കാനാകും പിണറായിസത്തിന്?

(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

Tags: Pinarayi GovernmentFinance Minister BalagopalKerala Budget 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.