Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്താ ഈ മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ജനം ഗൂഗിളില്‍ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്

എന്താണ് മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന മാറി.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Feb 1, 2025, 08:35 pm IST
in India
നിര്‍മ്മല സീതാരാമന്‍ (ഇടത്ത്) മഖാന ഫോക്സ് എന്ന താമരച്ചെടി വളരുന്ന കുളം(ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം) മഖാന പഴം- പച്ചനിറത്തിനുള്ളില്‍ വിത്തുകള്‍ (ഇടത്ത് നിന്ന് മൂന്നാമത്തെ ചിത്രം)  കഴിക്കാന്‍ പാകത്തില്‍ പാകപ്പെടുത്തിയ മഖാന വിത്തുകള്‍ (വലത്ത്)

നിര്‍മ്മല സീതാരാമന്‍ (ഇടത്ത്) മഖാന ഫോക്സ് എന്ന താമരച്ചെടി വളരുന്ന കുളം(ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം) മഖാന പഴം- പച്ചനിറത്തിനുള്ളില്‍ വിത്തുകള്‍ (ഇടത്ത് നിന്ന് മൂന്നാമത്തെ ചിത്രം) കഴിക്കാന്‍ പാകത്തില്‍ പാകപ്പെടുത്തിയ മഖാന വിത്തുകള്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

പട്ന: എന്താണ് മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന മാറി.

ബീഹാറില്‍ മഖാന ബോര്‍ഡ് രൂപീകരിക്കും എന്ന പ്രഖ്യാപനം വന്നതോടെയാണ് ബീഹാറില്‍ സുചരിചിതവും മറ്റു സംസ്ഥാനങ്ങള്‍ക്ക് അപരിചിതവുമായ ഈ വാക്ക് ജനം തിരയാന്‍ തുടങ്ങിയത്.

എന്താണ് ബീഹാറിലെ ഈ മഖാന?
ബീഹാറിലെ മിഥില പ്രദേശത്തും നേപ്പാളിലും ചൈനയിലും വെള്ളത്തില്‍ കൃഷി ചെയ്യുന്ന ഒരു താമരയാണ് മഖാന ഫോക്സ് നട്ട് അഥവാ ഗാര്‍ഗോണ്‍ നട്സ്. ഈ താമരയുടെ പൂവില്‍ നിന്നും കിട്ടുന്ന പഴത്തില്‍ നിന്നുള്ള വിത്താണ് മഖാന നട്ടുകള്‍. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.ലോകത്ത് ഇന്ന് ഏറ്റവും വിഖ്യാതമായ വെജിറ്റേറിയന്‍ പ്രോട്ടീനാണ് മഖാന. മാത്രമല്ല, വെള്ളത്തില്‍ വളരുന്ന താമരയില്‍ നിന്നും എടുക്കുന്നതാണെങ്കിലും ഡ്രൈ ഫ്രൂട്ടായാണ് ഇതില്‍ നിന്നെടുക്കുന്ന മഖാന വിത്ത് അറിയപ്പെടുന്നത്. തടികുറയ്‌ക്കാനും ഫിറ്റാകാനും ആഹാരനിയന്ത്രണം (ഡയറ്റ്) പാലിക്കുന്നവരുടെ പട്ടികയിലെ പ്രധാന ഇനമായി സ്ഥാനം പിടിച്ചതോടെ മഖാന വിത്ത് ഇന്ന് വിഐപി ആഹാരമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. മഖാനയിലെ പ്രോട്ടീന്റെ ഗുണനിലവാരം കൂടുതലാണ്. മുട്ടയിലും മത്സ്യത്തിലും കാണപ്പെടുന്ന പ്രോട്ടീന്റെ അതേ ഗുണമാണ് മഖാനയിലെ പ്രോട്ടീനും ഉള്ളത്. ഇത് നല്ല രീതിയില്‍ നമ്മുടെ ശരീര പ്രതിരോധശേഷിയെ ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ കോവിഡ് കാലത്ത് മഖാന വിത്തുകള്‍ക്ക് നല്ല ഡിമാന്‍റായിരുന്നു.

ബീഹാറും മഖാനയും

ബീഹാറില്‍ 15000 ഹെക്ടറിലാണ് മഖാന കൃഷി ചെയ്യുന്നത്. ഏകദേശം 10000 ടണ്ണോളം മഖാനയാണ് ബീഹാര്‍ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നത്. രാജ്യത്ത് ആകെ ഉല്‍പാദിപ്പിക്കപ്പെടുന്ന മഖാനയുടെ 90 ശതമാനവും ബീഹാറില്‍ നിന്നാണ്. വെള്ളത്തില്‍ വളരുന്ന ഒരു തരം താമരയില്‍ നിന്നാണ് തിന്നാവുന്ന ഈ മഖാന എന്നറിയപ്പെടുന്ന വിത്ത് എടുക്കുന്നത്.

കിലോയ്‌ക്ക് എണ്ണായിരം രൂപ വരെ

അഞ്ച് ലക്ഷം കര്‍ഷകര്‍ മഖാന ഉല്‍പാദനത്തില്‍ സജീവപങ്കാളികളാണ്. . 10 വര്‍ഷം മുന്‍പ് കിലോയ്‌ക്ക് വെറും ആയിരം രൂപയായിരുന്നു മഖാന വിത്തിന്റെ വില. പക്ഷെ കോവിഡ് വരികയും ഫിറ്റ്നസ് ബോധം ഉയരുകയും മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ബോധവല്‍ക്കരണം അധികമാവുകയും ചെയ്തതോടെ സമ്പന്നരുടെ പട്ടികയിലെ പ്രധാന ഇനമായി മഖാന വിത്ത് മാറി. അതോടെ അന്താരാഷ്‌ട്ര വിപണിയില്‍ വില കിലോയ്‌ക്ക് എണ്ണായിരം രൂപ വരെ ഉയര്‍ന്നു. വടക്കന്‍ ബീഹാറിലെ മിഥില പ്രദേശത്താണ് മഖാന വളരുന്നത്. മിഥില പ്രദേശത്തെ എട്ട് മുതല്‍ 10 ജില്ലകളില്‍ വരെ മഖാന കൃഷി ചെയ്യുന്നു. വംഗ, മധുബനി, സഹര്‍സ, മധേപുര, സുപൗള്‍, പൂര്‍ണ്ണിയ, കതിഹാര്‍, കിഷന്‍ ഗഞ്ച്, അരാന എന്നീ ജില്ലകളിലാണ് മഖാന കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും വള്ളക്കാരുമാണ് ഇതിന്റെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മധുബനിയില്‍ നിന്നുള്ള മിഥില മഖാന എന്ന പ്രത്യേക ഇനം വിത്തിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്.

മഖാന വിത്തെടുക്കുന്നത് എങ്ങിനെ?
വെള്ളത്തില്‍ വളരുന്ന ഒരു തരം ലിലി അഥവാ താമരയാണ് മഖാന ഫോക്സ് നട് എന്ന് പറഞ്ഞല്ലോ. ഈ താമരയില്‍ പിങ്ക് നിറത്തിലുള്ള പൂവുകള്‍ ഉണ്ടാകും. ഈ പൂവുകള്‍ കൊഴിയുന്നതോടെ ഇതില്‍ പഴം കാണാനാവും. ഈ പഴത്തിനുള്ളിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഈ പഴങ്ങള്‍ വെള്ളത്തില്‍ ഒടുവില്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ വിത്തുകള്‍ കുളത്തിന് അടിയില്‍ അടിഞ്ഞുകൂടും. അത്ര ആഴത്തിലുള്ള കുളങ്ങളിലല്ല മഖാന വളര്‍ത്തുക. വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കൈകൊണ്ട് അടിത്തട്ടില്‍ നിന്നും ഈ വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുക. ഇതാണ് സുപ്രസിദ്ധമായ വെജ് പ്രോട്ടീന്‍ ഉറവിടമായ മഖാന വിത്തുകള്‍.

Tags: #WaterlilyBiharNirmalaSitharaman#Unionbudget#UnionBudget2025#Makhana#Makhanafoxnut#Makhanafox
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies