Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ്, ഇളവ് ലഭിച്ചത് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പലവട്ടം ജയില്‍ മാറ്റിയ പ്രതിക്ക്

ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുന്നവര്‍ ഉളളപ്പോഴാണ് ഷെറിന് ശിക്ഷാ ഇളവ് ലഭിച്ചത്.

Janmabhumi Online by Janmabhumi Online
Jan 28, 2025, 05:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചെങ്ങന്നൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിന് ശിക്ഷായിളവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയിലില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്.

2009 നവംബര്‍ 8 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിന്‍ കേസിലെ ഒന്നാം പ്രതിയാണ്.

മോഷണത്തിനിടയിലെ കൊലപാതകമെന്ന് ആദ്യം കരുതിയ കേസില്‍ പിന്നീടാണ് മരുമകളായ ഷെറിന്‍ പിടിയിലായത്. ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതിനെ തുടര്‍ന്ന് ഷെറിന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഷെറിന്റെ അവിഹിത ബന്ധം കണ്ടെത്തിയതാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്താന്‍ കാരണം. കേസില്‍ ഷെറിന്‍ നല്‍കിയ മൊഴി തന്നെയാണ് വഴിതിരിവായത്.മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനില്‍ നിന്ന് ലഭിച്ച മൊഴിയാണ് വഴിത്തിരിവായത്.

വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിംഗ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് അകത്തേക്ക് കയറാമെന്നും ഷെറിന്‍ പറഞ്ഞത് പ്രകാരം നടത്തിയ പരിശോധനയില്‍ വീട്ടിലുളള ഒരാളുടെ സഹായമില്ലാതെ ആര്‍ക്കും അകത്ത് ഇതിലൂടെ കടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി.

ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതും കണ്ടെത്തി.രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോണ്‍ കോളുകള്‍ പോയത്.കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നും പരിശോധനയില്‍ തെളിഞ്ഞു. ഷെറിനും ബാസിത് അലിയും ഒരുമിച്ച് ജീവിക്കാനുളള ഒരുക്കത്തിലായിരുന്നു.

ഷെറിനെ സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷാനുറഷീദ്, നിഥിന്‍ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികള്‍.

ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുന്നവര്‍ ഉളളപ്പോഴാണ് ഷെറിന് ശിക്ഷാ ഇളവ് ലഭിച്ചത്. മാത്രമല്ല ഷെറിന് നിരന്തരം പരോളും ലഭിച്ചിരുന്നു. ജയിലില്‍ പല തവണ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ പല തവണ ജയില്‍ മാറ്റിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര, തൃശൂരില്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ഇടങ്ങളില്‍ ഷെറിനെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയാണ് ശിക്ഷാ ഇളവ് നല്‍കിയത്.

ഷെറിന് ഭാസ്‌കര കാരണവരുടെ മകനില്‍ ഉളള കുട്ടിക്ക് ഇപ്പോള്‍ ഇരുപത് വയസുണ്ട്.

Tags: courtparolemurderJailBhaskara KaranavarSherinPadon
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞുമ്മല്‍ ബോയ്സ് : കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Kerala

ചിതറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Kerala

തളര്‍ന്ന് കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തി കുടുംബ ഗ്രൂപ്പില്‍ പോസ്റ്റിട്ട ഭര്‍ത്താവ് പിടിയില്‍

Kerala

താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധം: പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘ഉദിത് നാരായൺ അനുവാദമില്ലാതെ ശ്രേയ ഘോഷാലിനെ പരസ്യമായി ചുംബിച്ചു, അത് വലിയ വിവാദമായി’; ആലപ്പി അഷ്‌റഫ്

മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന വയോധികയെ കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണ?നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു നേരറിയും നേരത്ത് മേയ് 30 ന്

ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രധാന പ്രതിയായ കോഴ കേസ്: 3 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

അളന്ന് മുറിച്ച് തിരിച്ചടിച്ചു : മോദി സർക്കാരിന്റെ നയതന്ത്രനീക്കത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ

ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം : സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നാല് വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ഭസ്മമാക്കും : ഇന്ത്യയുടെ ആകാശ് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ

കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി

തോക്ക് ലോഡ് ചെയ്തത് അറിഞ്ഞില്ല; എ ആര്‍ ക്യാമ്പില്‍ പരിശോധനയ്‌ക്കിടയിൽ നിറയൊഴിച്ച് ഉദ്യോഗസ്ഥൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies