Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാസ്റ്ററായ സ്കൂൾ വൈസ് പ്രിൻസിപ്പൽ പീഡനം തുടങ്ങിയത് സകൂളിൽ വച്ച് ; ലൈംഗികാവശ്യം ഭീഷണിയായി : പെൺകുട്ടിയുടെ പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ

പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെൺകുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 11:13 am IST
in India

സൂററ്റ് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂൾ വൈസ് പ്രിൻസിപ്പൽ പിടിയിൽ. ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷിനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭറൂച്ച് ബി ഡിവിഷൻ പോലീസ് പ്രതിയായ പുരോഹിതനെതിരെ പോക്സോ സെക്ഷൻ 6, 10, 12, ഐപിസി സെക്ഷൻ 376, 376(2)(എൻ), 376(3) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷ് റാവൽ അറസ്റ്റിലായിരിക്കുന്നത്.

സെന്റ് സേവ്യേഴ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. 2022 നും 2024 നും ഇടയിൽ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ തങ്ങളുടെ മകൾ പീഡനത്തിന് ഇരയായതായി ഇരയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പരാതി പ്രകാരം രണ്ട് അവസരങ്ങളിലും അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മകളെ പാസ്റ്റർ കമലേഷ് തന്റെ ഓഫീസിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതി തന്നെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആരോപിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഇക്കാരണത്താൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും മാനം നഷ്ടപ്പെടുമെന്നും ഭയന്ന് പെൺകുട്ടി മൗനം പാലിക്കാൻ തുടങ്ങി.

പിന്നീട് രണ്ടാമത്തെ സംഭവം നടന്നത് 2024 ഡിസംബറിലാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒരു സ്കൂൾ പ്രോഗ്രാമിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു പീഡനം നടന്നത്. പരിപാടിക്ക് ശേഷമാണ് പ്രതി വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെൺകുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു.

അതേസമയം സമാനമായ പീഡനത്തിന് മറ്റേതെങ്കിലും വിദ്യാർത്ഥി ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് കുറ്റാരോപിതനായ പാസ്റ്ററുടെ ഫോൺ പരിശോധിക്കുന്നുണ്ട്.

Tags: molestationpocsopastorGUJARATcasesexual assaultSurat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Local News

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.