Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു ഭാഗത്ത് താലിബാന്‍, മറുഭാഗത്ത് ബലോച് ലിബറേഷന്‍ ആര്‍മി…പാകിസ്ഥാന് കഷ്ടകാലം; കൊല്ലപ്പെട്ടത് 47 പാക് സൈനികര്‍

പാകിസ്ഥാന്‍ സേനയ്‌ക്ക് രണ്ട് ഭാഗത്ത് നിന്നും തിരിച്ചടി. ഒരു ഭാഗത്ത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേന അതിര്‍ത്തിപ്രദേശങ്ങളില്‍ ആക്രമണം നടത്തി ചില പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ മറുഭാഗത്ത് ബലൂചിസ്ഥാനിലെ ബലൂച് ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന്‍ സേനയ്‌ക്ക് ശക്തമായ തിരിച്ചടികളാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 08:44 pm IST
in World
ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ (വലത്ത്) പാകിസ്ഥാന്‍ പതാക (വലത്ത്)

ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ (വലത്ത്) പാകിസ്ഥാന്‍ പതാക (വലത്ത്)

ബലൂചിസ്ഥാന്‍ : പാകിസ്ഥാന്‍ സേനയ്‌ക്ക് രണ്ട് ഭാഗത്ത് നിന്നും തിരിച്ചടി. ഒരു ഭാഗത്ത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേന അതിര്‍ത്തിപ്രദേശങ്ങളില്‍ ആക്രമണം നടത്തി ചില പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ മറുഭാഗത്ത് ബലൂചിസ്ഥാനിലെ ബലൂച് ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന്‍ സേനയ്‌ക്ക് ശക്തമായ തിരിച്ചടികളാണ് നല്‍കുന്നത്.

ബലുചിസ്ഥാനിലെ തുര്‍ബാത്തില്‍ പാക് സേനയ്‌ക്കെതിരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആത്മഹത്യാസ്ക്വാഡായ മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തില്‍ 47 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ സേനയുടെ സൈനികവാഹനവ്യൂഹത്തിനെതിരെയാണ് ആത്മഹത്യാസ്ക്വാഡ് ആക്രമണം നടത്തിയത്.

തുര്‍ബാത്ത് നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള ബെഹ്മാന്‍ പ്രദേശത്തായിരുന്നു ആക്രമണമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ജീയാന്ത് ബലൂച് അറിയിച്ചു. അഞ്ച് ബസും ഏഴ് സൈനികാവാഹനങ്ങളും ഉള്‍പ്പെടെ 13 വാഹനങ്ങള്‍ ലാഹോറില്‍ നിന്നും തുര്‍ബാത്തിലെ അതിര്‍ത്തി രക്ഷാസേനയുടെ (ഫ്രോണ്ടിയര്‍ ആര്‍മി) ആസ്ഥാനത്തേക്ക് പോകുമ്പോഴാണ് ആക്രമിച്ചതെന്നും ജീയാന്ത് ബലൂച് പറയുന്നു. മനുഷ്യബോംബായുള്ള ആക്രമണത്തില്‍ സൈന്യത്തിന്റെ ഒരു ബസ് പാടെ തകര്‍ന്നു. സൈന്യത്തിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും നിര്‍ഭയം മനുഷ്യബോംബ് ആക്രമണം നടത്തുകയും ചെയ്യുന്നതില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയ്‌ക്കുള്ള വൈദഗ്ധ്യം ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതായും സംഘടനാവക്താവ് പറയുന്നു.

നിഷ്കളങ്കരായ ബലൂച് ജനതയെ ആക്രമിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും സേനയുടെയും നിലപാടിനെതിരെയാണ് ഈ ആക്രമണം. ബലൂചിസ്ഥാനിലെ ഹൈവേകള്‍ പാക് സേനയ്‌ക്ക് സുരക്ഷിതമായ യാത്രാമാര്‍ഗ്ഗമല്ലാതായിരിക്കുകയാണ്.

താലിബാനും ആക്രമണം തുടരുന്നു

കഴിഞ്ഞ ദിവസം ഏകദേശം 15000 താലിബാന്‍ ഭീകരരാണ് പാകിസ്ഥാന്‍ അതിര്‍ത്തി പ്രവിശ്യയായ പക്തൂണ്‍ ഖ്വായിലേക്ക് മാര്‍ച്ച് നടത്തിയത്. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാനും പാക് പട്ടാളവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെടിവെയ്‌പില്‍ പാകിസ്ഥാന്റെ 29 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ നിരവധി പട്ടാള പോസ്റ്റുകള്‍ താലിബാന്‍ ഭീകരസേന തകര്‍ത്തു. പക്തിയ പ്രവിശ്യയിലെ ദണ്ഡ്-ഇ-പതാന്‍ ജില്ലയിലുള്ള രണ്ട് പാകിസ്ഥാന്‍ പട്ടാള പോസ്റ്റുകള്‍ താലിബാന്‍ സേന പിടിച്ചെടുത്തു.

താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചത് എന്തിന്?

പാകിസ്ഥാനുള്ളില്‍ താലിബാന്‍ തീവ്രവാദികളുടെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ വേണ്ടി പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. കഴിക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് പാക് സേന ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയത്. തെഹ്റീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയുടെ തീവ്രവാദ പരിശീലനക്യാമ്പ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇവ അധികവും സ്ഥിതി ചെയ്യുന്നത് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ്. പാക് സേനയുടെ ഈ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ പാക് സേന നടത്തിയ ആക്രമണത്തെ താലിബാന്‍ ശക്തമായി അപലപിച്ചു. അതിന് പിന്നാലെയാണ് താലിബാന്‍ സേന പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തത് പാക് സേനയെ ആക്രമിച്ചത്.

 

 

Tags: TalibanattackBalochLiberationArmyfiyadeenattackMajeedArmyPakistanarmypakistanAfghanistanTaliban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.