Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗസ്ത്യമലയുടെ അടിവാരത്തില്‍ മതംമാറ്റം വ്യാപകം

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Dec 26, 2024, 03:33 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ഗോത്രജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യമലയുടെ അടിവാരവും പരിസരവും മതംമാറ്റം വ്യാപകമായതോടെ പട്ടികവര്‍ഗ ഗോത്രജനത പരിഭ്രാന്തിയില്‍. തങ്ങളുടെ ആചാരങ്ങളും ഗോത്ര ദൈവപ്പുരകളും മതംമാറ്റക്കാരാല്‍ അന്യംനില്‍ക്കുമെന്ന ഭീതിയിലാണ് പ്രദേശം. പ്രദേശത്ത് കൂട്ടത്തോടെ തമ്പടിച്ച ലൗജിഹാദ് സംഘങ്ങളും പരാധീനതകള്‍ മുതലെടുത്ത് എത്തുന്ന മിഷണറി സംഘങ്ങളുമാണ് മതംമാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കുറ്റിച്ചല്‍ പഞ്ചായത്തിലെ മാങ്കോട് സെറ്റില്‍മെന്റിലും മുളമൂട് സെറ്റില്‍മെന്റിലും 7 കുടുംബങ്ങള്‍ വീതമാണ് മതംമാറിയത്. അഗസ്ത്യവന മേഖലയിലെ വാലിപ്പാറയില്‍ 10 കുടുംബങ്ങള്‍ മതംമാറി. കുമ്പിടി സെറ്റില്‍മെന്റിലാകട്ടെ 4 കുടുംബങ്ങളാണ് മതംമാറിയത്. അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ 10 കുടുംബങ്ങള്‍ മതംമാറി. പെരിങ്ങമ്മല പഞ്ചായത്തിലെ ഒരു പറയില്‍ 13 കുടുംബങ്ങളെ മതംമാറ്റി. നിരവധി സെറ്റില്‍മെന്റുകളില്‍ മതംമാറ്റം നിരന്തരം നടക്കുന്നുണ്ടെന്ന് പട്ടികവര്‍ഗ സെറ്റില്‍മെന്റിലെ താമസക്കാര്‍ പറയുന്നു. ഇവരെല്ലാംതന്നെ ക്രൈസ്തവ മിഷണറിമാരുടെ വലയില്‍പ്പെട്ടാണ് മതംമാറിയത്.

പെരിങ്ങമ്മല പഞ്ചായത്തില്‍ മുസ്ലീം വിഭാഗമാണ് പട്ടികവര്‍ഗ ജനതയെ ലക്ഷ്യമിട്ട് മതംമാറ്റത്തിന് തീവ്രശ്രമം ആരംഭിച്ചിട്ടുള്ളത്. ഞാറനീലിയിലെ കുറുപ്പുംകാലയില്‍ പട്ടികവര്‍ഗ പെണ്‍കുട്ടിയെ മഞ്ഞപ്പാറ പള്ളിയില്‍ വച്ച് മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രദേശവാസിയായ മുസ്ലീം വിവാഹം ചെയ്യുകയും ചെയ്തു. ഇതിലൂടെ പട്ടികവര്‍ഗ കുടുംബത്തിന്റെ നാലേക്കറോളും ഭൂമിയും ഇയാള്‍ സ്വന്തമാക്കി. ഓരോ പെണ്‍കുട്ടിയേയും ലക്ഷ്യമിട്ട് ഇരുപതോളം പേര്‍വരുന്ന ലൗ ജിഹാദ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പഠിക്കാന്‍പോകുന്ന പെണ്‍കുട്ടികളുടെ പിന്നാലെ കൂടുന്ന ഇവരിലാരെങ്കിലുമായി പെണ്‍കുട്ടിക്ക് അടുപ്പം തോന്നിയാല്‍ പിന്നെ എല്ലാപേരും ചേര്‍ന്നുള്ള ലൈംഗിക ചൂഷണത്തില്‍ വരെ ഇതെത്തുന്നു. ചില കുട്ടികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും ഇവരുടെ കെണയില്‍പ്പെട്ടെന്ന് മനസിലാക്കുന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.

ലൗ ജിഹാദ് സംഘങ്ങള്‍ മദ്യവും മയക്കുമരുന്നും നല്‍കി സ്ഥലത്തെ യുവാക്കളെ ഇടനിലക്കാരാക്കി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. ബംഗാളില്‍ നിന്ന് വന്നവര്‍പോലും ഗോത്രജനതയ്‌ക്കിടയില്‍ വിവാഹബന്ധമുറപ്പിക്കുന്നതായ ആരോപണമുണ്ട്. ഇതിലൂടെ മതതീവ്രവാദികളും വനമേഖലകളില്‍ സുരക്ഷിത ഇടം കണ്ടെത്തിയേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

 

Tags: conversionchristian missionariesAgastyamalaTribal Settlements
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

India

പ്രയാഗ്‌രാജിൽ രോഗശാന്തി യോഗത്തിന്റെ മറവിൽ മതപരിവർത്തനം ; നാല് പേർക്കെതിരെ കേസ് ; രണ്ട് പേർ അറസ്റ്റിലായി

India

രാജസ്ഥാനില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ കേസ്

India

ആദിവാസികളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.