Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികൃതരുടെ അവഗണനയില്‍ കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 01:00 pm IST
in Kollam
കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്‌ക്കല്‍: അധികൃതരുടെ അവഗണനയില്‍ നവീകരണം സ്വപ്നമായി കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം. കായിക പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന വാക്കിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായത്തോടെ സ്റ്റേഡിയം നവീകരിക്കാന്‍ പണം അനുവദിച്ചെന്ന മന്ത്രിയുടെ പ്രഖ്യാനമുണ്ടായെങ്കിലും നവീകരണം മാത്രം നടന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്. രാജദാസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയാണ് കിളിമരത്തുകാവില്‍ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. വയല്‍ നികത്തി സ്റ്റേഡിയം എന്ന് നാമകരണം ചെയ്തതല്ലാതെ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. വയല്‍ നികത്തിയ സ്ഥലമായതിനാല്‍ ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടാണ്. കുഴികളില്‍ വെള്ളം നിറഞ്ഞ് സ്റ്റേഡിയത്തില്‍ ആള് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വേനല്‍ ആയാല്‍ പൊടിപടലങ്ങള്‍ കൊണ്ട് സ്റ്റേഡിയം നിറയും. ഒരു ഭാഗത്ത് കാടുപിടിച്ചു.

പഞ്ചായത്ത് ഭരണസമിതികള്‍ മാറിയെങ്കിലും സ്റ്റേഡിയം അങ്ങനെതന്നെ തുടര്‍ന്നു. എന്നാലും എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായി സ്റ്റേഡിയത്തിന്റെ വികസമുണ്ടാകും. കടയ്‌ക്കല്‍ പഞ്ചായത്ത് തുടര്‍ച്ചയായി ഭരിക്കുന്നത് ഇടതു മുന്നണിയാണ്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയും ഒട്ടേറെ തവണ സ്റ്റേഡിയം നവീകരണം വാക്കാല്‍ വാഗ്ദാനം ചെയ്തു.

സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലതവണ സ്ഥലം സന്ദര്‍ശിച്ചു. വ്യായാമത്തിന് വേണ്ടി പുലര്‍ച്ചെ സവാരിക്ക് എത്തുന്നവരും സ്റ്റേഡിയത്തിന്റെ അവസ്ഥ മൂലം എത്താതായി. സ്‌കൂള്‍ കായികമേളയ്‌ക്ക് നേരത്തെ സ്റ്റേഡിയം സ്ഥലം ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അതിനും കഴിയാത്ത നിലയിലാണ് അവസ്ഥ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയ്‌ക്കല്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിന്റ ഒരു ഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പ്രത്യകം ക്രീസ് തയ്യാറാക്കിയെങ്കിലും ഇപ്പോഴത് വള്ളിച്ചെടികള്‍ മൂടി ടര്‍ഫുകളും മറ്റും പൊളിഞ്ഞു നാശമായ അവസ്ഥയിലാണ്. ക്ലബിലെ അംഗങ്ങള്‍ ധനസമാഹരണം നടത്തി നിര്‍മിച്ചതാണ് ഈ ടര്‍ഫ്. എന്നാല്‍ നോക്കാനോ സംരക്ഷിക്കാനോ ആളില്ലാതായതോടെ അതും നശിച്ചു. മാസങ്ങള്‍ക്കു മുന്‍പ് വൈകുന്നേരങ്ങളില്‍ വോളിബാള്‍, ബാഡ്മിന്റണ്‍ പരിശീലനത്തിനായി യുവാക്കള്‍ എത്തുമായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളും ഹൈ മാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ അതും നിലച്ചു.

ഇപ്പോള്‍ അനധികൃത ഡ്രൈവിങ് പരിശീലനകേന്ദ്രമായി ഇവിടം മാറി. പഞ്ചായത്തിലെ മാലിന്യങ്ങളും കല്ലും മണ്ണും കൊണ്ടും തള്ളുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ യുവാക്കളുടെ കായിക അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശോന്മുഖമായ നിലയിലാണ്.

Tags: kollamKadakkal panchayat stadiumneglect of the authorities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.