Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ കോടതിവിധി നീതിയുടെ അവഹേളനമല്ല, ഗുരു നാനാക്കിന്റെ ഉദാഹരണം പറഞ്ഞ് ജഡ്ജി രോഹിന്‍ടണ്‍ നരിമാനെ വിമര്‍ശിച്ച് സായി ദീപക്

അയോധ്യയിലെ കോടതിവിധി നീതിയുടെ അവഹേളനമാണെന്ന് പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ സായി ദീപക്. രാമമന്ദിര്‍ കേസില്‍ രോഹിംഗ്ടണ്‍ നരിമാന്റെ നിരീക്ഷണം കൃത്യതയില്ലാത്തതാണെന്നും സായി ദീപക് കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 11:30 pm IST
in India
സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ ജെ. സായി ദീപക് (ഇടത്ത്) മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ (വലത്ത്)

സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ ജെ. സായി ദീപക് (ഇടത്ത്) മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ (വലത്ത്)

ന്യൂദല്‍ഹി: അയോധ്യയിലെ കോടതിവിധി നീതിയുടെ അവഹേളനമാണെന്ന് പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ സായി ദീപക്. രാമമന്ദിര്‍ കേസില്‍ രോഹിന്‍ടണ്‍ നരിമാന്റെ നിരീക്ഷണം കൃത്യതയില്ലാത്തതാണെന്നും സായി ദീപക് കുറ്റപ്പെടുത്തി.

തന്റെ വാദം സമര്‍ത്ഥിക്കാന്‍ സായി ദീപക് അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീംകോടതി വിധിയിലും പറഞ്ഞിട്ടുള്ള ഗുരു നാനാക്കിന്റെ കഥയാണ് ചൂണ്ടിക്കാട്ടിയത്. “അലഹബാദ് ഹൈകോടതി വിധിയിലും അതിനോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട സുപ്രീംകോടതി വിധികളിലും ഒരു സംഭവകഥ പറയുന്നുണ്ട്. അത് അയോധ്യാ തര്‍ക്കഭൂമിയില്‍ ഗുരുനാനാക് നടത്തിയ സന്ദര്‍ശനമാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നപ്പോള്‍ ഗുരുനാനാക് അവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഗുരുനാനാക്കിന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഈ ക്ഷേത്രം അപ്രത്യക്ഷമായി. ഈ രണ്ട് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? ഭൂമികുലുക്കം ഉണ്ടായോ? എന്തായാലും പൊടുന്നനെ ക്ഷേത്രം എങ്ങിനെയാണ് അപ്രത്യക്ഷമായത് എന്നതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ട്. ഇത് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഉടനീളവും ലോകത്തും സംഭവിച്ചിട്ടുണ്ട്. ഇവിടെ അങ്ങിനെ സംഭവിച്ചിട്ടില്ലെന്ന് താങ്കള്‍ പറയുന്നു. ഒരു നീതിന്യായകോടതി വഴി ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് ചോദിച്ചുവെന്നേയുള്ളൂ. ഈ നിലപാടില്‍ യുക്തിഭദ്രമല്ലാത്ത എന്താണുള്ളത്? അവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറഞ്ഞില്ലെങ്കിലും അതിന് തത്തുല്യമായ കാര്യങ്ങള്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം കൂടി സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആ ക്ഷേത്രത്തിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദികളായവര്‍ ആരെന്ന കാര്യം “- രോഹിന്‍ടണ്‍ നരിമാനെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് സായി ദീപക് വാദിക്കുന്നു.

തര്‍ക്കവിഷയമായ കെട്ടിടത്തിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സുപ്രീംകോടതി വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തര്‍ക്കഭൂമി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നുമുള്ള രോഹിംഗ്ടണ്‍ നരിമാന്റെ പ്രസ്താവന തെറ്റാണ്. അത് തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലും യുക്തിയുടെ അടിസ്ഥാനത്തിലും പേറ്റന്‍റുകളുടെ അടിസ്ഥാനത്തിലും സമര്‍ത്ഥിക്കാന്‍ കഴിയുമെന്നും സായി ദീപക് വാദിക്കുന്നു.

“അഞ്ച് വര്‍ഷം മുന്‍പ് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്ന് രാമജന്മഭൂമി തര്‍ക്കത്തില്‍ നടത്തിയ വിധി നീതിയുടെ അവഹേളനമായിരുന്നുവെന്നാണ് രോഹിംഗ്ടണ്‍ നരിമാന്‍ അഭിപ്രായപ്പെട്ടത്. ഇത് മതേതരത്വത്തിന്റെ അടിസ്ഥാനതത്വത്തിന്റെ ലംഘനമാണെന്നും രോഹിംഗ്ടണ്‍ നരിമാന്‍ പറഞ്ഞു. ഇന്ത്യയുടെ 26ാം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അസിസ് മുഷാബ്ബര്‍ അഹ്മദിയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച അഹ്മദി ഫൗണ്ടേഷന്റെ പ്രഥമ പ്രഭാഷണം നടത്തവേയാണ് രോഹിംഗ്ടണ്‍ നരിമാന്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. വ്യാളികള്‍ പോലെ ഒന്നിനു പുറകേ ഒന്നായി കേസുകള്‍ വരികയാണ്. പള്ളികള്‍ മാത്രമല്ല, ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നു. ഇത് ഭരണഘടനയിലും ആരാധനാലയ നിയമത്തിനും എതിരാണ്.” – ഇങ്ങിനെപ്പോകുന്നു രോഹിന്‍ടണ്‍ നരിമാന്റെ വിമര്‍ശനങ്ങള്‍.

 

 

 

 

 

Tags: AyodhyaVerdictsupremecourtRamtempleGurunanakDYChandrachudJSaideepakRohintonNarimanRohintonFaliNariman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.