Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ കോടതിവിധി നീതിയുടെ അവഹേളനമല്ല, ഗുരു നാനാക്കിന്റെ ഉദാഹരണം പറഞ്ഞ് ജഡ്ജി രോഹിന്‍ടണ്‍ നരിമാനെ വിമര്‍ശിച്ച് സായി ദീപക്

അയോധ്യയിലെ കോടതിവിധി നീതിയുടെ അവഹേളനമാണെന്ന് പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ സായി ദീപക്. രാമമന്ദിര്‍ കേസില്‍ രോഹിംഗ്ടണ്‍ നരിമാന്റെ നിരീക്ഷണം കൃത്യതയില്ലാത്തതാണെന്നും സായി ദീപക് കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 11:30 pm IST
inIndia
സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ ജെ. സായി ദീപക് (ഇടത്ത്) മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ (വലത്ത്)

സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ ജെ. സായി ദീപക് (ഇടത്ത്) മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ (വലത്ത്)

ന്യൂദല്‍ഹി: അയോധ്യയിലെ കോടതിവിധി നീതിയുടെ അവഹേളനമാണെന്ന് പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ സായി ദീപക്. രാമമന്ദിര്‍ കേസില്‍ രോഹിന്‍ടണ്‍ നരിമാന്റെ നിരീക്ഷണം കൃത്യതയില്ലാത്തതാണെന്നും സായി ദീപക് കുറ്റപ്പെടുത്തി.

തന്റെ വാദം സമര്‍ത്ഥിക്കാന്‍ സായി ദീപക് അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീംകോടതി വിധിയിലും പറഞ്ഞിട്ടുള്ള ഗുരു നാനാക്കിന്റെ കഥയാണ് ചൂണ്ടിക്കാട്ടിയത്. “അലഹബാദ് ഹൈകോടതി വിധിയിലും അതിനോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട സുപ്രീംകോടതി വിധികളിലും ഒരു സംഭവകഥ പറയുന്നുണ്ട്. അത് അയോധ്യാ തര്‍ക്കഭൂമിയില്‍ ഗുരുനാനാക് നടത്തിയ സന്ദര്‍ശനമാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നപ്പോള്‍ ഗുരുനാനാക് അവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഗുരുനാനാക്കിന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഈ ക്ഷേത്രം അപ്രത്യക്ഷമായി. ഈ രണ്ട് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? ഭൂമികുലുക്കം ഉണ്ടായോ? എന്തായാലും പൊടുന്നനെ ക്ഷേത്രം എങ്ങിനെയാണ് അപ്രത്യക്ഷമായത് എന്നതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ട്. ഇത് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഉടനീളവും ലോകത്തും സംഭവിച്ചിട്ടുണ്ട്. ഇവിടെ അങ്ങിനെ സംഭവിച്ചിട്ടില്ലെന്ന് താങ്കള്‍ പറയുന്നു. ഒരു നീതിന്യായകോടതി വഴി ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് ചോദിച്ചുവെന്നേയുള്ളൂ. ഈ നിലപാടില്‍ യുക്തിഭദ്രമല്ലാത്ത എന്താണുള്ളത്? അവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറഞ്ഞില്ലെങ്കിലും അതിന് തത്തുല്യമായ കാര്യങ്ങള്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം കൂടി സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആ ക്ഷേത്രത്തിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദികളായവര്‍ ആരെന്ന കാര്യം “- രോഹിന്‍ടണ്‍ നരിമാനെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് സായി ദീപക് വാദിക്കുന്നു.

തര്‍ക്കവിഷയമായ കെട്ടിടത്തിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സുപ്രീംകോടതി വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തര്‍ക്കഭൂമി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നുമുള്ള രോഹിംഗ്ടണ്‍ നരിമാന്റെ പ്രസ്താവന തെറ്റാണ്. അത് തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലും യുക്തിയുടെ അടിസ്ഥാനത്തിലും പേറ്റന്‍റുകളുടെ അടിസ്ഥാനത്തിലും സമര്‍ത്ഥിക്കാന്‍ കഴിയുമെന്നും സായി ദീപക് വാദിക്കുന്നു.

“അഞ്ച് വര്‍ഷം മുന്‍പ് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്ന് രാമജന്മഭൂമി തര്‍ക്കത്തില്‍ നടത്തിയ വിധി നീതിയുടെ അവഹേളനമായിരുന്നുവെന്നാണ് രോഹിംഗ്ടണ്‍ നരിമാന്‍ അഭിപ്രായപ്പെട്ടത്. ഇത് മതേതരത്വത്തിന്റെ അടിസ്ഥാനതത്വത്തിന്റെ ലംഘനമാണെന്നും രോഹിംഗ്ടണ്‍ നരിമാന്‍ പറഞ്ഞു. ഇന്ത്യയുടെ 26ാം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അസിസ് മുഷാബ്ബര്‍ അഹ്മദിയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച അഹ്മദി ഫൗണ്ടേഷന്റെ പ്രഥമ പ്രഭാഷണം നടത്തവേയാണ് രോഹിംഗ്ടണ്‍ നരിമാന്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. വ്യാളികള്‍ പോലെ ഒന്നിനു പുറകേ ഒന്നായി കേസുകള്‍ വരികയാണ്. പള്ളികള്‍ മാത്രമല്ല, ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നു. ഇത് ഭരണഘടനയിലും ആരാധനാലയ നിയമത്തിനും എതിരാണ്.” – ഇങ്ങിനെപ്പോകുന്നു രോഹിന്‍ടണ്‍ നരിമാന്റെ വിമര്‍ശനങ്ങള്‍.

 

 

 

 

 

Tags: supremecourtRamtempleGurunanakDYChandrachudJSaideepakRohintonNarimanRohintonFaliNarimanAyodhyaVerdict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.