Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇറാന്റെ തീവ്രവാദ അച്ചുതണ്ട് തകര്‍ന്നു; സിറിയയില്‍ ഇറാന്‍ എംബസിയില്‍ ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രം തകര്‍ത്തു

സിറിയയുടെ വീഴ്ചയോടെ ഇറാന്റെ മധ്യേഷ്യയിലാകെ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന തീവ്രവാദ അച്ചുതണ്ട് തകര്‍ന്നിരിക്കുന്നു. ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവരെ വെച്ചാണ് ആയത്തൊള്ള ഖമനേയ് എന്ന ഇറാന്റെ ആത്മീയ നേതാവ് ലോകശക്തികളെ വിറപ്പിച്ച് നിര്‍ത്തിയിരുന്നത്.

Janmabhumi Online by Janmabhumi Online
Dec 17, 2024, 05:03 pm IST
in World
ഇറാന്‍ ഭരണാധികാരി ആയത്തൊള്ള ഖമനേയ് (വലത്ത്) സിറിയയില്‍ നിന്നും അധികാരം വിട്ട് ഓടിപ്പോയ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് (ഇടത്ത്)

ഇറാന്‍ ഭരണാധികാരി ആയത്തൊള്ള ഖമനേയ് (വലത്ത്) സിറിയയില്‍ നിന്നും അധികാരം വിട്ട് ഓടിപ്പോയ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ദമാസ്കസ് : സിറിയയുടെ വീഴ്ചയോടെ ഇറാന്റെ മധ്യേഷ്യയിലാകെ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന തീവ്രവാദ അച്ചുതണ്ട് തകര്‍ന്നിരിക്കുന്നു. ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവരെ വെച്ചാണ് ആയത്തൊള്ള ഖമനേയ് എന്ന ഇറാന്റെ ആത്മീയ നേതാവ് ലോകശക്തികളെ വിറപ്പിച്ച് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇസ്രയേല്‍ അമേരിക്കയുടെ പിന്തുണയോടെ ഈ ഭീകരതയുടെ അച്ചുതണ്ട് തകര്‍ത്തിരിക്കുന്നു.

പലസ്തീനിലെ ഹമാസിനെ ആദ്യം തകര്‍ത്തുതരിപ്പണമാക്കി. പിന്നീട് ലെബനനിലെ ഹെസ്ബുള്ളയുടെ വീര്യം തകര്‍ത്തു. ലെബനനിലെ ഹൂത്തികളെയും നിലയ്‌ക്ക് നിര്‍ത്തി. ഇപ്പോഴിതാ ഇവര്‍ക്കെല്ലാം ആയുധം നല്‍കി സഹായിച്ചിരുന്ന സിറിയയിലെ ഭരണാധികാരിയെ വീഴ്‌ത്തിയിരിക്കുന്നു. തുര്‍ക്കിയാകട്ടെ തുടക്കം മുതലേ ഇസ്രയേല്‍-അമേരിക്ക സഖ്യത്തിനൊപ്പമാണ്.

സിറിയയിലെ ദമാസ്കസില്‍ ഇറാന്‍ എംബസിയില്‍ വെച്ച ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രവും അക്രമികള്‍ തകര്‍ത്തു. ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ (ഇദ്ദേഹം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു) ചിത്രങ്ങളും തകര്‍ത്ത നിലയിലാണ്.

ഇതോടെ ഇറാനിലെ ആയത്തൊള്ള ഖമനേയിയുടെ ഭരണവും തകര്‍ന്നേക്കും എന്നാണ് സൂചന. ഇറാന്‍ ഊട്ടിവളര്‍ത്തിയ ഭീകരസംഘങ്ങളായ ഹെസ്ബുള്ളയ്‌ക്ക് ഇനി സിറിയയില്‍ നിന്നും ആയുധം ലഭിക്കില്ല. ഇസ്രയേല്‍, യുഎസ് കൂട്ടുകെട്ട് ഹെസ്ബുള്ളയ്‌ക്കും ഹമാസിനും ഇറാനും എതിരെ കൂടുതല്‍ ശക്തമായി നീക്കങ്ങള്‍ നടത്തും. “ഒരു ദിവസം ഇറാന്‍ കൂടി സ്വതന്ത്രമാകും. അവിടെയാണ് ഇറാന്റെ ഭാവി. അതാണ് സമാധാനത്തിന്റെയും ഭാവി. ജനങ്ങള്‍ ചിന്തിക്കുന്നതിന് ഏറെ മുന്‍പ് തന്നെ ഞങ്ങള്‍ അത് നടപ്പാക്കും”- കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇസ്രയേല്‍ നേതാവ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതാണ് ഇത്. റഷ്യയും ഇറാനും കൈകോര്‍ത്ത് പിടിച്ചിട്ട് പോലും സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിറിയയുടെ മുഴുവന്‍ ആയുധശേഖരവും ഇസ്രേയേല്‍ ബോംബിട്ട് തകര്‍ത്തുകഴിഞ്ഞു.

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദ് വീണപ്പോള്‍ ആദ്യമൊക്കെ കരുത്തോടെയാണ് ആയത്തൊള്ള ഖമനേയ് പ്രതികരിച്ചത്. ഇറാന്‍ ഇനിയും കൂടുതല്‍ കരുത്തു നേടും എന്നും ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവര്‍ കൂടുതല്‍ ശക്തരാകും എന്നുമാണ് ഖമനേയ് പ്രസംഗിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ 85 വയസ്സായി. ഇനിയും ഒരു പിന്‍ഗാമിയെ തെരഞ്ഞെടുക്കാതെ മുന്നോട്ട് പോകാന്‍ പ്രയാസമാണ്. കാരണം ഇറാനകത്തും ഖമനേയുടെ ആധിപത്യത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. തനിക്കൊത്ത പിന്‍ഗാമിയെ വാഴിക്കാന്‍ കഴിയുമോ അതോ 1989 മുതല്‍ ഇറാനെ ഭരിയ്‌ക്കുന്ന അദ്ദേഹം ആ ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ ഇറാന്‍ ട്രംപിന്റെ വരവാണ് കാത്തിരിക്കുന്നത്. ഇറാനില്‍ പലയിടത്തും ഖമനേയുടെ പിന്‍ഗാമികള്‍ ട്രംപിന്റെ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകളാണ്. താങ്കളുടെ വരവിന് കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. പക്ഷെ ട്രംപ് ഇറാനെ സംരക്ഷിക്കുമോ അതോ കൂടുതല്‍ തീവ്രമായ നടപടികളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. എന്തായാലും 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന ഹമാസ് ഭീകരര്‍ ജീവനോടെ ബന്ദികളാക്കി പിടിച്ച ഇസ്രയേലികളെ വിട്ടുകിട്ടാതെ ഇസ്രയേല്‍ അടങ്ങില്ല. യാതൊരു ഉപാധികളുമില്ലാതെ ഇവരെ വിട്ടുകൊടുത്താല്‍ ഹമാസിന് കടലാസിന്റെ വില പോലും ഇല്ലാതാകും.

എന്തായാലും ഇറാന്റെ ആക്രമണോത്സുകത ഇല്ലാതായിരിക്കുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യനാളുകളില്‍ ഉണ്ടായിരുന്ന വെല്ലുവിളിക്കുന്ന സ്വഭാവം ഇപ്പോഴില്ല. എന്തായാലും ഇറാന്‍ ഇപ്പോള്‍ മുന്നോട്ടുള്ള കാല്‍ പിന്നോട്ട് വലിച്ചിരിക്കുകയാണ്. മിണ്ടാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന നയമാണ് ഇപ്പോള്‍ ആയത്തൊള്ള ഖമനേയ്‌ക്കുള്ളത്. ഇറാന്റെ എല്ലാ തുരുപ്പുചീട്ടുകളും വീണിരിക്കുന്നു എന്നാണ് മുന്‍ യുഎസ് നയതന്ത്രോദ്യോഗസ്ഥനായ ജെഫ്രി ജെയിംസ് വിലയിരുത്തുന്നത്.

Tags: #Houthirebels#AyatollahKhamenei#IslamicterrorismterrorismiranHamasHezbollah
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍
World

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

Kerala

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

World

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

India

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

World

ആണവ പദ്ധതി ഞങ്ങളുടെ ‘ദേശീയ വ്യവസായം’ ; നിർത്താൻ ഉദ്ദേശിക്കുന്നില്ല : ഞങ്ങളുടെ ആണവ വികസനത്തെ എല്ലാവരും പിന്തുണയ്‌ക്കണം : ഇറാൻ

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies