Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രസ്മാരകങ്ങളും അവര്‍ കൈയടക്കുമ്പോള്‍!

Janmabhumi Online by Janmabhumi Online
Dec 11, 2024, 08:57 am IST
in Editorial
ഹൗസ് ഖാസ് മസ്ജിദ്‌

ഹൗസ് ഖാസ് മസ്ജിദ്‌

FacebookTwitterWhatsAppTelegramLinkedinEmail

ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന, ഭാരതത്തിലെ സംരക്ഷിത സ്മാരകങ്ങളും പുരാവസ്തുക്കളുമൊക്കെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് കയ്യടക്കാനുള്ള നടപടി ഒന്നിച്ചെതിര്‍ത്തു തോല്പിക്കുക തന്നെവേണം. ഭരണഘടനാനുസൃതമായി നിയമ നിര്‍വ്വഹണം നടന്നുപോരുന്ന ഒരു രാജ്യത്ത് ഇത്തരം നിയമനിരുദ്ധ ചെയ്തികള്‍ എന്തിന്റെ പേരിലായാലും അനുവദിക്കരുത്. ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കായാലും ധൈര്യം നല്‍കുന്ന നിയമങ്ങള്‍ ഏതുതരത്തിലുള്ളതായാലും തിരുത്തിയെഴുതപ്പെടുക തന്നെവേണം. നമ്മുടെ നാടിന്റെ വിശാലമായ താല്പര്യത്തിന് അനുഗുണമായത് അതാണ്. വഖഫ് ബോര്‍ഡിന്റെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കുഴലൂതുന്ന ശബ്ദങ്ങളാരുടേതായാലും എതിര്‍ത്തു തോല്പിക്കുകയും വേണം.

വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങള്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി രജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തിയെന്ന വാര്‍ത്ത ആരെയും അമ്പരിപ്പിക്കും. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത നിയമ നിര്‍വ്വഹണമാണിതെന്ന് പറയാതെ വയ്യ. മതനിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന കയ്യേറ്റങ്ങള്‍ അനുവദിച്ചു നല്‍കിയാല്‍ നാളെ നമ്മുടെ നാട്ടിലെ പ്രശസ്തമായ പലയിടങ്ങളും വഖഫ് സ്വത്തായി വ്യാഖ്യാനിക്കപ്പെടും. അരാജകത്വവും സംഘര്‍ഷവുമായിരിക്കും പിന്നീടുണ്ടാകുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ വഖഫിന്റെ കയ്യേറ്റം വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി കണ്ടെത്തിയത്.

ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങള്‍ക്കുമേലെയും വഖഫ് അവകാശവാദം ഉന്നയിച്ചുണ്ടത്രെ. എങ്ങനെയാണിവര്‍ക്ക് രാജ്യത്തെ നിയമ വിരുദ്ധമായി, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി ഇങ്ങനെയൊക്കെ ചെയ്യാനാകുമോയെന്നാണ് സാധാരണക്കാരായ ജനങ്ങള്‍ ചിന്തിക്കുന്നത്. ദല്‍ഹി ഫിറോസ് ഷാ കോട്‌ലായിലെ ജുമാ മസ്ജിദ്, ആര്‍. കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹൗസ് ഖാസ് മസ്ജിദ്, ഈദ്ഗാ എന്നിവയുടെ ഭൂമിയടക്കം വഖ്ഫ് ബോര്‍ഡ് ഇതിനകം സ്വന്തം പേരിലേക്ക് മാറ്റിക്കഴിഞ്ഞു. കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ബിദാര്‍ കോട്ടയ്‌ക്കുള്ളിലെ 17 സ്മാരകങ്ങള്‍ തങ്ങളുടെ സ്വത്തായി കര്‍ണാടക വഖഫ് ബോര്‍ഡ് കണ്ടെത്തിയതായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ബിദര്‍ കോട്ട വളപ്പിലെ 60 സ്വത്തുക്കളില്‍ 17 എണ്ണം വഖഫ് ബോര്‍ഡിന്റെ വകയാണെന്നാണ് അവകാശവാദം. മധ്യകാല ഡെക്കാന്റെ തലസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പര്‍വതനിരയിലെ പട്ടണത്തില്‍ 98 സ്മാരകങ്ങളുണ്ട്, അതില്‍ നാല് ദേശീയ സ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും 14 എണ്ണം കര്‍ണാടക സംസ്ഥാന പുരാവസ്തു വകുപ്പും സംരക്ഷിക്കുന്നു. 2014 ലെ ലോക സ്മാരക നിരീക്ഷണ പട്ടികയില്‍ ഇടംനേടിയിരുന്നു ബിദാര്‍. അതെല്ലാമാണ് ഇപ്പോള്‍ അവരുടേതാണെന്ന് അവകാശം പറയുന്നത്.

ഇതിനുത്തരവാദികളാരാണ്?. ആരാണ് അവര്‍ക്ക് സഹായങ്ങള്‍ ചെയ്തത്? അവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുക തന്നെവേണം. 1995ലെ വഖഫ് നിയമപ്രകാരം ഏത് വസ്തുവും കെട്ടിടവും വഖഫ് സ്വത്തായി പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയുമെന്നുള്ള അധികാരം ഉപയോഗിച്ചാണ് സംരക്ഷിത സ്മാരകങ്ങള്‍ കൈവശപ്പെടുത്തുന്നത്. 1958 ലെ പുരാവസ്തു സ്മാരക നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബോര്‍ഡിന്റെ ഏകപക്ഷീയ നടപടി. അപ്പോള്‍ നമ്മുടെ രാജ്യത്തെ നിയമത്തെ അനുസരിക്കാതെ, അതിനു വിരുദ്ധമായി ജീവിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നല്ലേ അതു വ്യക്തമാക്കുന്നത്. അതനുവദിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. മതഭീകരവാദത്തിന്റെ ഭീഷണിക്കുമുന്നിലാണ് നമ്മുടെ നാടും. കാടന്‍ മതനിയമത്തിന്റെ പേരില്‍ സ്വത്തുക്കളെല്ലാം കൈക്കലാക്കി, നാളെയൊരുനാള്‍ മതരാജ്യം സ്ഥാപിക്കാമെന്ന് സ്വപ്നം കാണുന്നവരുടെ ആദ്യപടിയായി വേണം ഇതിനെ കരുതാന്‍. വരാനിരിക്കുന്ന വലിയ ഭീഷണിക്കു മുന്നോടിയാണിതെല്ലാമെന്ന് തിരിച്ചറിയാതെയാണ് കേവലം വോട്ടിനുവേണ്ടിമാത്രം പ്രീണനവുമായി രംഗത്തിറങ്ങയിവര്‍ വഖഫ് നടപടികളെ അകമഴിഞ്ഞു പിന്തുണയ്‌ക്കുന്നത്. അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ ഒരുപാട് വിലനല്‍കിക്കഴിയും.

Tags: Historical Monumentsagainst Waqf encroachmentProtected monumentSpecial
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആണവോര്‍ജ്ജവും വികസിത ഭാരതവും

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു
Kerala

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം
Kerala

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

Kerala

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies