Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വളര്‍ച്ചാനിരക്ക് കുറയുന്നത് തടയണം; രാജ്യത്തിന് ശാസ്ത്രീയ ജനസംഖ്യാനയം വേണം: മോഹന്‍ ഭാഗവത്

നമ്മുടെ ജനസംഖ്യ 2.1ല്‍ താഴെയാകരുതെന്ന് മോഹന്‍ ഭഗവത്

Janmabhumi Online by Janmabhumi Online
Dec 2, 2024, 12:12 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

നാഗ്പൂര്‍: ഭാരതത്തിന് വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാനയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഭാരതീയ കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങളെങ്കിലും ഉണ്ടായിരിക്കണം, അദ്ദേഹം ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ കാതലെ കുലവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഒത്തുചേരലായ കഠാലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴേക്ക് പോകരുതെന്ന് 1998ലോ 2002ലോ നമ്മുടെ ജനസംഖ്യാനയം പ്രഖ്യാപിച്ചതാണ്. വളര്‍ച്ച കുറയുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ജനസംഖ്യാ ശാസ്ത്രം പോലും പറയുന്നു. 2.1 ന് താഴേക്ക് വളര്‍ച്ചാനിരക്ക് താഴുന്ന ഒരു സമൂഹം പ്രത്യേകിച്ച് ഒരു പ്രതിസന്ധിയും നേരിടാതെ തന്നെ തകരും, അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ വളര്‍ച്ചാനിരക്ക് അപകടകരമായ നിലയിലെത്തിയ 55 രാജ്യങ്ങള്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് വര്‍ധിപ്പിക്കുന്നതിന് കൃത്യമായ നയങ്ങള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. 1.9നും രണ്ടിനും ഇടയില്‍ റീപ്ലേസ്മെന്റ് നിരക്കുള്ള രാജ്യങ്ങളില്‍ ഭാരതവും ഉള്‍പ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിത്. കുറഞ്ഞത് 2.1 എങ്കിലും വളര്‍ച്ചാനിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

കുടുംബമാണ് നമ്മുടെ സംസ്‌കൃതിയെ മുന്നോട്ടുനയിക്കുന്ന സ്വാഭാവിക മാര്‍ഗം. കുടുംബമൂല്യങ്ങളാണ് നമ്മുടെ സമൂഹനിര്‍മിതിയുടെ ആധാരം. ആഗോള വെല്ലുവിളികളെ നേരിടാനും പരിഹാരങ്ങള്‍ നല്‍കാനും ലോകത്തിന് മുന്നില്‍ മാതൃക അവതരിപ്പിക്കേണ്ടത് ഭാരതത്തിന്റെ ധര്‍മ്മമാണ്. ഭാരതം നിലനില്‍ക്കണമെങ്കില്‍ കുടുംബവും മൂല്യങ്ങളും നിലനില്‍ക്കണം. ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന പഞ്ചപരിവര്‍ത്തന ആശയങ്ങളിലൊന്നാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം ഉയര്‍ത്തിക്കാട്ടുന്ന കുടുംബ പ്രബോധന്‍ എന്ന് അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക മൂല്യങ്ങളും സാമൂഹിക സ്ഥിരതയും സംരക്ഷിക്കുന്നതില്‍ കുടുംബത്തിന് ഏറെ പ്രാധാന്യമുണ്ട്. തലമുറയില്‍ നിന്ന് തലമുറയിലേക്ക് സംസ്‌കാരവും മൂല്യങ്ങളും കൈമാറുന്നത് കുടുംബങ്ങള്‍ വഴിയാണ്. ഭാരതീയ സംസ്‌കൃതി പരസ്പര ബന്ധത്തില്‍ വിശ്വസിക്കുന്നു. വിശക്കുന്നവരെ സഹായിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങും. വീട്ടുപടിക്കല്‍ ധര്‍മ്മം ചോദിച്ചെത്തുന്ന ഭിക്ഷുവിന് കുഞ്ഞുങ്ങളെക്കൊണ്ട് പണമോ ഭക്ഷണമോ നല്‍കിക്കുന്നത് തലമുറകളിലേക്ക് ഈ സംസ്‌കൃതിയെ പകര്‍ത്തുന്നതിനുള്ള പ്രായോഗിക പരിശീലനമാണ്. ഇതിലൂടെ അനുകമ്പയുടെയും ത്യാഗത്തിന്റെയും മൂല്യങ്ങള്‍ അവരില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.

ജാതീയമായതോ അല്ലാത്തതോ ആയ എല്ലാത്തരം വേറിടലുകള്‍ക്കും അതീതമായി ഉയരാന്‍ നമ്മള്‍ തയാറാകണം. കുടുംബത്തില്‍ നിന്ന് തന്നെ ഇത്തരം ചിന്തകളെ ഇല്ലാതാക്കി മുന്നേറണം. സ്വാര്‍ത്ഥമല്ല, ത്യാഗമാണ് ആദര്‍ശം എന്നത് ജീവിതത്തില്‍ മുറുകെ പിടിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

Tags: childrensocietyFamilyPopulationMohan BhagavatSar Sangh Chalak
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Kerala

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും 2 പെണ്‍മക്കളെയും ഹോട്ടലില്‍ കണ്ടെത്തി

Kerala

വക്കത്ത് ഒരു കുടുംബത്തിലെ 4 പേര്‍ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക ബാധ്യത

Kerala

കോട്ടയത്ത് പഞ്ചായത്ത് അംഗത്തെയും മക്കളെയും കാണാന്നില്ലെന്ന് പരാതി

India

‘അവൾ രാജ്യത്തിന്റെ മകൾ ‘ ; പ്രധാനമന്ത്രിയ്‌ക്ക് പുഷ്പാര്‍ച്ചന നടത്തി കേണല്‍ സോഫിയ ഖുറേഷിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies