Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആല്‍മരം മുറിക്കാന്‍ ദേവസ്വം ബോര്‍ഡ്; പ്രതിഷേധവുമായി ഭക്തജനങ്ങള്‍

Janmabhumi Online by Janmabhumi Online
Nov 19, 2024, 11:30 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പെരുങ്കടവിള: അതിപുരാതനമായ തൃക്കടമ്പ് മഹാദേവര്‍ ക്ഷേത്രത്തിലെ രണ്ട് ആല്‍മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവ്. പ്രതിഷേധവുമായി ഭക്തജനങ്ങള്‍. ഭക്തരോ ക്ഷേത്രോപദേശക സമിതിയോ കാര്യം അറിയുന്നത് ഇന്നലെ ഉത്തരവ് പുറത്താകുമ്പോള്‍ മാത്രം.

27 ജന്മനക്ഷത്രങ്ങളെ പ്രതീനിധീകരിച്ച് ക്ഷേത്രവളപ്പില്‍ നട്ട് പരിപാലിച്ച് പൂജിച്ചുപോരുന്ന മരങ്ങളില്‍ ഉള്‍പ്പെട്ടതാണ് ആല്‍മരം. മരം മുറിച്ചു മാറ്റണമെന്ന് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയത് സമീപവസായും അന്യമതസ്ഥനുമായ എ.ഷിജു എന്ന വ്യക്തിയാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ ക്ഷേത്ര ചുറ്റുമതിലിനോട് ചേര്‍ത്ത് അടുത്ത കാലത്ത് വീട് നിര്‍മ്മിച്ചിരുന്നു. മരം ശല്യമെന്നുകണ്ടാണ് ദേവസ്വം ബോര്‍ഡിനെ സ്വാധീനിച്ചത്.

അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് സൂചനാ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ച് തന്ത്രിയുടെ അനുജ്ഞ വാങ്ങി മരങ്ങള്‍ മുറിച്ചു മാറ്റാനാണ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്. അപേക്ഷകന്റെ ചെലവില്‍ ദേവസ്വം ഉദേ്യാഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മുറിച്ചുമാറ്റുന്ന ആല്‍മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ക്ഷേത്രോപദേശക സമിതിയെയോ ഭക്തരെയോ അറിയിക്കാതെ ആല്‍മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഒരു ഭക്തന് ഉത്തരവ് ലഭിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ആല്‍മരം മുറിച്ചു നീക്കാനുള്ള ശ്രമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഉപദേശക സമിതി പ്രസിഡന്റ് കമലാസനന്‍ നായര്‍ പറഞ്ഞു.

പരമശിവനും മഹാവിഷ്ണുവും മുഖാമുഖം പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കടമ്പ് മഹാദേവര്‍ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒറ്റശേഖരമംഗലം സബ്ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രമാണിത്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമി കയ്യേറ്റം കാരണം അന്യാധീനപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്തകാലത്ത് സിപിഎം ക്ഷേത്രവളപ്പ് കയ്യേറി പാര്‍ട്ടിപേരില്‍ വിശ്രമകേന്ദ്രം നിര്‍മ്മിച്ചത് വിവാദമാവുകയും ഭക്തരും ഹിന്ദു സംഘടനകളും ചേര്‍ന്ന് ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശ്രീകോവിലുകള്‍ സ്ത്രിതിചെയ്യുന്ന ഭൂമി മാത്രമാണ് ക്ഷേത്രത്തിന്റെ ഭാഗമായുള്ളത്.

അനിയന്ത്രിതമായ കയ്യേറ്റത്തിന് ഇരയായിട്ടുള്ള ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ഉള്ളില്‍ നില്‍ക്കുന്ന ആല്‍മരങ്ങളാണ് ദേവസ്വം ബോര്‍ഡ് ഉദേ്യാഗസ്ഥര്‍ ക്ഷേത്ര വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു. വിവിധ ഹിന്ദു സംഘടനകളും ഭക്തരും പരിസ്ഥിതി സംഘടനകളും വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള ആല്‍മരങ്ങള്‍ മുറിക്കുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

Tags: Devaswom BoardDevotees protestbanyan treesTrikkadamb Mahadevar Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ .ഹരി

Kerala

ശബരിമല റോപ് വേക്ക് വനം വകുപ്പ് നിബന്ധനകള്‍ വയ്‌ക്കും?

Kerala

ദേവസ്വം ബോര്‍ഡ് കാരാണ്‍മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കും

Kerala

ദേവസ്വം വകുപ്പിന്റെ പദ്ധതികളിൽ കിഫ്ബിയുടെ കൈയൊപ്പ്

പുതിയ വാര്‍ത്തകള്‍

അട്ടിമറിയെന്ന് സംശയം ;  സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിന് പാളം തെറ്റി ; നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടു

മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിലെ പാരസെറ്റാമോളില്‍ കമ്പി കഷ്ണം; ആരോഗ്യവകുപ്പിനും മരുന്നുകമ്പനിക്കും പരാതി

കളിപ്പാട്ടത്തില്‍ ചവിട്ടി കാൽവഴുതി അച്ഛന്‍ വീണു, വീഴ്ചയിൽ അച്ഛന്റെ കൈയ്യിലിരുന്ന നാലു വയസുകാരൻ താഴേക്ക് തെറിച്ചു വീണ് മരിച്ചു

ഇന്തോനേഷ്യയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് തിരികെ ദൽഹിയിലേക്ക് മടങ്ങേണ്ടിവന്നു : കാരണമായി വന്നത് അഗ്നിപർവ്വത സ്ഫോടനം

നിലമ്പൂരിലെ ചോദ്യം

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

ജി7-ലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജോർജിയ മെലോണി എക്‌സിൽ ഒരു ചിത്രം പങ്കിട്ടു ; പ്രധാനമന്ത്രി മോദി പ്രതികരിച്ചു ; ഇരുവരുടെയും ചിത്രം വൈറൽ

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies