Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേട്ടതുള്ളൽ സാമഗ്രികൾക്ക് അമിത വില: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള കളക്ടറുടെ ഉത്തരവ് തിരുത്താൻ മന്ത്രി നടപടിയെടുക്കണം: എൻ.ഹരി

Janmabhumi Online by Janmabhumi Online
Nov 15, 2024, 02:59 pm IST
in Kerala, Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പേട്ടതുള്ളൽ സാമഗ്രികളുടെ വില കച്ചവട ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി അമിതമായി ഉയർത്തിയത് വഴി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കോട്ടയം ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി ആരോപിച്ചു. സന്നിധാനത്തും പമ്പയിലും 7 രൂപയ്‌ക്കടുത്ത് ഇവ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുമ്പോഴാണ് കോട്ടയത്തെ എരുമേലിയിൽ ജില്ലാ ഭരണ കൂടത്തിന്റെ ഒത്താശയോടെയുള്ള കൊള്ളയടി. കോടിക്കണക്കിന് ആളുകൾ എത്തി പേട്ട തുള്ളന്ന സ്ഥലത്താണ് ഈ കൊള്ള’.

അയ്യപ്പഭക്തരെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്ന ഈ വില അടിയന്തരമായി പുന: പരിശോധിക്കുകയും പിൻവലിക്കാനും വസ്തുത നന്നായി അറിയാവുന്ന ജില്ലക്കാരനായ ദേവസ്വം മന്ത്രി ഇടപെടണമെന്ന് ഹരി ആവശ്യപ്പെട്ടു. വെറും രണ്ട് രൂപയിൽ താഴെ മൊത്തവിലയുള്ള ശരം, കച്ച, ഗദ, കുങ്കുമം, കിരീടം, വാൾ എന്നിവയ്‌ക്ക് ശരാശരി 35 രൂപയോളം ആണ് അധികൃതർ നിശ്ചയിച്ചു നൽകിയിരിക്കുന്നത്.

പേട്ട തുള്ളലിനുള്ള വസ്തുക്കൾക്ക് പ്രൈസ് ടാഗ് ചെയ്യാനുള്ള നീക്കം വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. ഒരു വിഭാഗത്തിന്റെ കൊള്ള വിലയ്‌ക്കായുള്ള സമ്മർദ്ദം മുറുകിയപ്പോൾ ജില്ലാ ഭരണകൂടത്തിലായിരുന്നു പ്രതീക്ഷ. എന്നാൽ കച്ചവട സമ്മർദ ലോബിയേക്കാൾ കഴുത്തറപ്പൻ നിരക്കാണ് ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയത്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള ഈ നിരക്ക് അംഗീകരിക്കില്ല. ഈ അന്യായ വില നിരക്കിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യുക്തിക്ക് നിരക്കാത്ത ഈ കൊള്ള വിലവർധനയ്‌ക്ക് അധികൃതർ കൂട്ടുനിന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന നാട്ടുകാരനായ മന്ത്രി വന്നപ്പോൾ ഇരട്ട പ്രഹരമായിരിക്കുകയാണ് ശബരിമല തീർത്ഥാടകർക്ക് നൽകിയിരിക്കുന്നത്. ഇതിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടറുടെ ഉത്തരവ് തിരുത്താൻ ദേവസ്വം മന്ത്രി നടപടിയെടുക്കണം. ഭക്തർക്ക് ന്യായമായ വിലയ്‌ക്ക് സാധനങ്ങൾ നൽകുന്നതിനായി സർക്കാർ സംവിധാനം ഉപയോഗിച്ച് ഉടൻ അന്വേഷണം നടത്തണം. അതിനുശേഷം വില നിശ്ചയിക്കണം.

അടിച്ചേൽപ്പിക്കപ്പെട്ട ഈ വില വർധന നടപ്പായാൽ അയ്യപ്പഭക്തർ എന്നും കൂടുതൽ ചൂഷണത്തിനിരയാകും. അഞ്ചു ശതമാനം നിരക്കു വർധന വരുത്താൻ കരാർ വഴി കഴിയും. ഇത് വരുംവർഷങ്ങളിൽ തൊട്ടാൽ പൊള്ളുന്നു വിലയിലേക്ക് മാറുന്നതിനിടയാക്കും. അതിനാൽ വിശ്വാസ ലോകത്തിൻറെ വലിയ താല്പര്യം പരിഗണിച്ച് വിലവർധന പുനഃപരിശോധിച്ചാൽ മന്ത്രി ആവശ്യമായ ഇടപെടൽ ഉടൻ നടത്തണം.

പേട്ട തുള്ളൽ സാമഗ്രികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണം ചെയ്യാൻ തീർഥാടനത്തെ പുണ്യമായി കാണുന്ന വിശ്വാസികൾ തയാറാണ്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ആഗ്രഹവും അഭ്യർഥനയുമെന്നും ഹരി പറഞ്ഞു.

Tags: SABARIMALAN.HariCollectorErumeli PettatullalPrice Hike
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടനെ പിന്തുണയ്‌ക്കുന്ന സിപിഎം എന്തുകൊണ്ട് തിരുവനന്തപുരത്തെ ദളിത് വീട്ടമ്മയെ കാണുന്നില്ല – എൻ ഹരി

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ അഗ്നിബാധ: ചീഫ് സെക്രട്ടറിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍

Kerala

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

News

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

പിഎല്‍15ഇ മിസൈലും താഴെ വീണ പിഎല്‍15ഇയും (ഇടത്ത്)  പിഎല്‍ 15ഇയുടെ ഉള്ളിലെ ഭാഗങ്ങള്‍ (വലത്ത്)

ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്

27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആരതി ഉഴിഞ്ഞ് ആദരവ് നൽകി നാട്ടുകാർ : ഭാരത് മാതാ കീ ജയ് മുഴക്കി സൈനികർ

‘മൈസൂർ പാക്ക്’ അല്ല ഇനി ‘മൈസൂർ ശ്രീ’; മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ

‘ഞങ്ങൾ പട്ടിണി കിടന്ന് മരിക്കും, ഇതൊരു വാട്ടർ ബോംബാണ്’ ; ഇന്ത്യയുടെ നീക്കത്തെ പറ്റി പാകിസ്ഥാൻ എംപി സയ്യിദ് അലി സഫർ

ദേശീയപാതയില്‍ തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും അമ്പലപ്പടി ചെറുകുളം അടിപ്പാതയ്‌ക്ക് മുകളിലും വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies