Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് വിവാദം: കര്‍ഷക പ്രക്ഷോഭം ശക്തം; ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍

Janmabhumi Online by Janmabhumi Online
Nov 11, 2024, 09:32 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍.

സ്വത്തവകാശത്തെ കുറിച്ചും അനധികൃതമായ ഭരണനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വഖഫ് കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും നോട്ടീസുകളുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചു. തര്‍ക്ക ഭൂമിയില്‍ സജീവമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

വഖഫ് ബില്ലിന്റെ പാര്‍ലമെന്റ് സംയുക്ത സമിതി അധ്യക്ഷന്‍ ജഗദാംബികപാലിന് കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ നിവേദനം നല്‍കിയതിന് പിന്നാലെയാണിത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മ്യൂട്ടേഷന്‍ നടപടികള്‍ ഉടന്‍ തന്നെ  നിര്‍ത്തിവെക്കണമെന്നും ഈ ഉത്തരവ് താത്ക്കാലികമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. കര്‍ണാടകയ ിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് 500ലധികം നിവേദനങ്ങളായിരുന്നു ജഗദാംബിക പാലിന് ലഭിച്ചത്. കര്‍ഷകരുടെ ഭൂമി വഖഫാണെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നുണ്ടെന്നും കാണിച്ചാണ് നിവേദനം നല്‍കിയതെന്ന്് ബി.ജെ.പി എം.പി തേജസ്വി സൂര്യ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ലാന്‍ഡ് ജിഹാദിലാണെന്നും വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാനെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരുടെ ഭൂമിയില്‍ തുടങ്ങിയ ഈ വഖഫ് സ്വത്ത് തര്‍ക്കം ഒടുവില്‍ മഠങ്ങള്‍ക്കും ഹൈന്ദവ ക്ഷേത്രങ്ങള്‍ ക്കും നോട്ടീസ് നല്‍കുന്ന അവസ്ഥയിലെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വവലിച്ചു എന്ന് പറഞ്ഞത്. എന്നാല്‍ നോട്ടീസ് പിന്‍വലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ
പ്പോള്‍ വഖഫ് ബോര്‍ഡ് നല്‍കിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്. കര്‍ണാടക പ്രതിപ
ക്ഷ നേതാവായ ആര്‍ അശോകാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ടിപ്പു സുല്‍ത്താന്‍ വാളുപയോഗിച്ച് നിരപരാധികളെ മതംമാറ്റി. അതുപോലെ കോണ്‍ഗ്രസ് സര്‍
ക്കാര്‍ വഖഫ് ഉപയോഗിച്ച് ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുകയാണ്.

സര്‍.എം.വിശ്വേശ്വരയ്യ പഠിച്ച സ്‌കൂളും വഖഫ് സ്വത്തായി മാറി. 15 ദിവസത്തിനകം എല്ലാ സ്വത്തുക്കളും വഖഫ് ഫണ്ടിലേക്ക് എഴുതി നല്‍കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശ്രീരം
ഗപട്ടണത്തിലെ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രവും സ്‌കൂളും വഖഫ് ബോര്‍ഡിന്റെ വകയാക്കി മാറ്റി. ഇത് സംസ്ഥാനത്തെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags: Thejaswi SooryaKarnataka GovernmentFarmers' agitationWaqf Controversy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡീസല്‍ വില്‍പ്പന നികുതി വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; ഡീസല്‍ വിലയില്‍ രണ്ടുരൂപയുടെ വര്‍ധന

News

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

India

ഗംഗാ ആരതിക്ക് സമാനമായി ബെംഗ്ലൂരുവില്‍ ആദ്യമായി കാവേരി ആരതി സംഘടിപ്പിക്കുന്നു

Entertainment

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

India

യാത്രക്കാര്‍ക്ക് ഇരുട്ടടി; പുതുവത്സരത്തില്‍ 15 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies