Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല; ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തോട് സര്‍ക്കാര്‍ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:18 am IST
in Kerala
പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

അമ്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടുവെന്ന് വിലപിച്ച് ജീവനൊടുക്കിയ നെല്‍ കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. തകഴി പഞ്ചായത്ത് കുന്നുമ്മ കാട്ടില്‍പറമ്പില്‍ കെ. ജി. പ്രസാദിന്റെ മരണത്തിന് ഒരു വര്‍ഷം പിന്നിട്ടുമ്പോഴും കുടുംബം ദുരിതക്കയത്തിലാണ്. നെല്‍കൃഷിക്ക് വായ്‌പ കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവാദമായ ഈ ആത്മഹത്യക്കു ശേഷം കൃഷിമന്ത്രി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസാദിന്റെ കുടുംബത്തിലെത്തി നല്‍കിയ ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ഇതു വരെ ലഭിച്ചിട്ടില്ല.

നെല്ലുവില യഥാസമയം നല്‍കാതെ സര്‍ക്കാരിന്റെ പിആര്‍എസ് വായ്‌പ കെണിയില്‍പ്പെട്ടതിനാല്‍ പ്രസാദിന്റെ അടക്കം നിരവധി കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിച്ചു. ഇതോടെ തുടര്‍ കൃഷി ചെയ്യാന്‍ വായ്‌പ ലഭിക്കാതിരുന്നത് പ്രസാദിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.നേരത്തെ 60,000 രൂപ സ്വയം തൊഴില്‍ വായ്‌പയായി പ്രസാദ് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് എടുത്തിരുന്നു. ഇതില്‍ 15,000 രൂപ തിരിച്ചടച്ചിരുന്നു. കുടിശിക തുക അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ അറിയിപ്പ് കൂടി ലഭിച്ചതോടെ പ്രസാദ് കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.

ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്ന പ്രസാദിന്റെ മരണശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രസാദിന്റെ വായ്‌പാത്തുകയും മറ്റ് കടവും വീട്ടാന്‍ നാല് ലക്ഷത്തോളം രൂപ നല്‍കി. ഇതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്ലാതായെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യ ഓമന പറയുന്നു.

നിത്യച്ചെലവിന് പോലും തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഓമന പറയുന്നു. മകന്‍ അഥുനിക് തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 1.80 ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കൃഷി നഷ്ടമായതിനാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാറില്ല. പ്രസാദിന്റെ മരണശേഷം കുടുംബത്തെ സഹായിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കിസാന്‍ സംഘ് ഭാരവാഹികള്‍ പറഞ്ഞു.

 

Tags: KG PrasadThakazhi farmer suicideThakazhi panchayathKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.