Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ബോര്‍ഡിനെതിരെ ചോദ്യശരങ്ങളുമായി ശാലിനി അലി; ഹിജാബ് വിവാദം വെറും രാഷ്‌ട്രീയകുത്തിപ്പൊക്കലുകള്‍ ആണെന്നും ശാലിനി അലി

കഴിഞ്ഞ ദിവസം വഖഫ് (ഭേദഗതി) ബില്‍ 2024ന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ ആഞ്ഞടിച്ച് മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ശാലിനി അലി. വഖഫ് (ഭേദഗതി) ബില്‍ 2024ന് ശാലിനി അലി മുഴുവന്‍ പിന്തുണയും നല്‍കി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് ശാലിനി അലി യോഗത്തില്‍ വഖഫ് ബോര്‍ഡിന് എതിരെ ഉയര്‍ത്തിയത്.

Janmabhumi Online by Janmabhumi Online
Nov 8, 2024, 05:58 pm IST
in India
ബിജെപി എംപി ജഗദാംബിക പാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ഭേദഗതി) ബില്‍ 2024ന്‍റെ സംയുക്തി പാര്‍ലമെന്‍ററി സമിതി (ഇടത്ത്) മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍ ശാലിനി അലി(വലത്ത്)

ബിജെപി എംപി ജഗദാംബിക പാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ഭേദഗതി) ബില്‍ 2024ന്‍റെ സംയുക്തി പാര്‍ലമെന്‍ററി സമിതി (ഇടത്ത്) മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍ ശാലിനി അലി(വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം വഖഫ് (ഭേദഗതി) ബില്‍ 2024ന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ ആഞ്ഞടിച്ച് മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ശാലിനി അലി. വഖഫ് (ഭേദഗതി) ബില്‍ 2024ന് ശാലിനി അലി മുഴുവന്‍ പിന്തുണയും നല്‍കി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് ശാലിനി അലി യോഗത്തില്‍ വഖഫ് ബോര്‍ഡിന് എതിരെ ഉയര്‍ത്തിയത്. വഖഫ് ബോര്‍ഡ് ഭൂമാഫിയയ്‌ക്കെതിരെ എന്താണ് ചെയ്യുന്നത് എന്നതായിരുന്നു ഒരു ചോദ്യം. സാമൂഹ്യക്ഷേമത്തിന് വഖഫ് ബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്ന് ശാലിനി ആലി ആരോപിച്ചു.

ഏതാനും സ്വാധീനമുള്ള ആളുകളുടെ കൈകളിലാണ് വഖഫ് ബോര്‍‍ഡെന്നും ശാലിനി അലി ആരോപിച്ചു. ഇവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ അധികാരം നല്‍കാനോ, സമൂഹത്തില്‍ ഓരത്തേക്ക് തള്ളപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനോ തയ്യാറുള്ളവരല്ല. അനാഥര്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്കും വേണ്ടി എന്താണ് വഖഫ് ബോര്‍ഡ് ചെയ്തത് എന്നും ശാലിനി അലി ചോദിച്ചു. വഖഫ് ബോര്‍‍ഡ് സമൂഹ്യക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ശാലിനി അലി നിരത്തി

പഴയ വഖഫ് നിയമത്തില്‍ നിന്നും 44 ഭേദഗതികളാണ് പുതിയ വഖഫ് ബില്ലില്‍ നടപ്പാക്കാന്‍ പോകുന്നത്. അതിനെ മുസ്ലിം സമുദായം എതിര്‍ക്കുന്നത് എന്തിനാണെന്നും ശാലിനി അലി ചോദിക്കുന്നു.

നേരത്തെ ഹിജാബ് സമരങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച മുസ്ലിം വനിതയാണ് ശാലിനി അലി. ഹിജാബ് സമരം വെറും രാഷ്‌ട്രീയമായ കുത്തിപ്പൊക്കലാണെന്നായിരുന്നു അന്ന് ശാലിനി അലി ഉയര്‍ത്തിയ വാദം.
മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ വനിതാ വിഭാഗം ദേശീയ കണ്‍വീനര്‍ കൂടിയാണ് ശാലിനി ആലി. മുസ്ലിം വനിതകളെ സാമൂഹികമായി ഉയര്‍ത്താനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും പരിശ്രമിക്കുന്ന നേതാവാണ് ശാലിനി ആലി. ഇവര്‍ സ്വന്തമായി രണ്ട് എന്‍ജിഒകള്‍ സ്ഥാപിച്ചിട്ടുണ്ട്. “ഗംഗായമുനാ സംസ്കാരം ഭാരതത്തിന്റെ വിശാലമായ സംസ്കാരമാണ്. ജെഎന്‍യു ആയാലും ജാമിയ മിലിയ സര്‍വ്വകലാശാലയായാലും കശ്മീര്‍ യൂണിവേഴ്സിറ്റിയായാലും ഇവിടെ എല്ലാം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പഠിക്കാന്‍ സ്വാതന്ത്ര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പോകുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ ബ്രെയിന്‍ വാഷ് ചെയ്ത്, മഹത്തായ ഈ സംസ്കാരത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ശാലിനി അലി പറഞ്ഞു. ഹിജാബ് സമരങ്ങള്‍ വലിയ രാഷ്‌ട്രീയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ശാലിനി അലി പറയുന്നു.

Tags: #ShaliniAli#MuslimIntellectualgroup#WaqfAct #WaqfBoardbill #WaqfAmendmentAct2024#Waqfboard#JPC#Jagadambikapal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിലെ അഴിമതിയും കൈയ്യിട്ടുവാരലും അവസാനിപ്പിക്കും; ഭേദഗതി ബിൽ ദരിദ്രർക്കും പിന്നോക്ക മുസ്ലീങ്ങൾക്കും വേണ്ടിയുള്ളത് : ജെപിസി ചെയർമാൻ

ജെപിസി ചെയർമാൻ ജഗദംബിക പാൽ
India

വഖഫ് ഭേദഗതി ബില്ലിനെപ്പറ്റി മുസ്ലീം വ്യക്തിനിയമ ബോർഡ് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അസ്ഥിരത പടർത്തുന്നു: വിമർശിച്ച് ജെപിസി ചെയർമാൻ

Kerala

മുനമ്പം ഭുമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; ജുഡീഷ്യൻ കമ്മിഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

India

അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പ്രതിഷേധങ്ങൾ വെറും പൊറാട്ടുനാടകം : വഖഫ് ഭേദഗതി ബില്ല് പാസാക്കും : ഭീഷണികളെ ഭയക്കുന്നില്ല : ജെപിസി ചെയർമാൻ

Editorial

വഖഫ് ബില്‍ ഒരു മുന്നറിയിപ്പാണ്

പുതിയ വാര്‍ത്തകള്‍

ഗവേഷക വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

പെരുമണ്ണയില്‍ കെട്ടിടത്തിന്‌റെ ഒന്നാം നിലയിലെ വെല്‍ഡിംഗിനിടെ ഷോക്കേറ്റ് തെറിച്ചുവീണ് തൊഴിലാളി മരിച്ചു

പഴയന്നൂര്‍ ഭഗവതിയുടെ തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് 3 വയസുകാരന് പരിക്കേറ്റു

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

കാസര്‍ഗോഡ് വീരമലക്കുന്നില്‍ വിള്ളലുകള്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇഡിയ്‌ക്ക് മുന്‍പില്‍ രണ്ടാമതും ഹാജരാവാതെ റോബര്‍ട്ട് വധേര

കെഎസ്ആര്‍ടിസി ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി മൊബൈലിലേക്ക് മാറുന്നു

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

കാർഗിൽ പോരാട്ടത്തിൽ പാക് സേനയെ തകർക്കാൻ പറന്നിറങ്ങിയ ഇസ്രായേൽ രഹസ്യ ‘ടെക് കിറ്റ്’ ; നിർണായക സമയത്ത് ഇന്ത്യയെ ചേർത്ത് നിർത്തിയ സുഹൃത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies