Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് രാമരാജധാനിയിലേക്ക് റെയില്‍വേ ലൈന്‍ പുതിയ റെയില്‍ പാത

സീതാമര്‍ഹി- അയോദ്ധ്യാ പാതയ്‌ക്ക് ചെലവ് 4553 കോടി

Janmabhumi Online by Janmabhumi Online
Oct 26, 2024, 09:09 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാട്‌ന: സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് രാമരാജധാനിയിലേക്ക് റെയില്‍വേ ലൈന്‍. ബിഹാറിലെ സീതാമര്‍ഹി പുനൗരാ ധാമിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന റയില്‍വേ ലൈനിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. പദ്ധതി കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.

6,798 കോടി രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 4,553 കോടി രൂപ ചെലവിലാണ് സീതാമര്‍ഹിയില്‍നിന്ന് അയോദ്ധ്യയിലേക്കുള്ള 256 കിലോമീറ്റര്‍ റെയില്‍വേ പാത നടപ്പാക്കുന്നത്. രണ്ട് മാസം മുമ്പാണ് ഇക്കാര്യം ബിഹാര്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും അതിവേഗത്തില്‍ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഈ പദ്ധതി സഹായകമാകും.

ബിഹാറിലെ നര്‍കതിയാഗഞ്ച്- രക്സോള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സീതാമര്‍ഹി- മുസാഫര്‍പൂര്‍ റെയില്‍പാതകള്‍ ഇരട്ടിപ്പിക്കലും പദ്ധതിയുടെ ഭാഗമാണ്. രണ്ടാമത്തെ പദ്ധതി പ്രകാരം അമരാവതിയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ എരുപാലം, നമ്പുരു എന്നിവിടങ്ങളിലേക്ക് 57 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കും. 106 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നേരിട്ട് സൃഷ്ടിക്കുന്ന പദ്ധതികളാണിവ. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലെ എട്ട് ജില്ലകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതോടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല 313 കിലോമീറ്റര്‍ വര്‍ധിക്കും.

നര്‍കതിയാഗഞ്ച്- റക്സൗള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സിതാമര്‍ഹി- മുസാഫര്‍പൂര്‍ സെക്ഷനുകള്‍ ഇരട്ടിപ്പിക്കുന്നത് നേപ്പാള്‍, ഭാരതം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തും. ചരക്ക്, യാത്രാ ട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കാനും പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകും. 388 ഗ്രാമങ്ങള്‍ക്കും സീതാമര്‍ഹി, മുസാഫര്‍പൂര്‍ ജില്ലകളിലെ ഒമ്പത് ലക്ഷം ആളുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങള്‍, വളങ്ങള്‍, കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഈ റെയില്‍വേ റൂട്ടുകള്‍ അനിവാര്യമാണെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സമിതി പറഞ്ഞു. പ്രതിവര്‍ഷം 31 ദശലക്ഷം ടണ്‍ അധിക ചരക്ക് ഗതാഗതം ഇത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

 

Tags: Central GovernmentPatnaSita Devi's land to AyodhyaSitamarhi- Ayodhya Railway line
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

Thiruvananthapuram

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

India

കോവിഡ് കേസുകളുടെ വര്‍ധന: ആശങ്ക വേണ്ടെന്ന് കേന്ദ്രം, ഗുരുതരമാകുന്ന കേസുകള്‍ വളരെ കുറവ്, നിരീക്ഷണം ശക്തമാക്കി

Business

ആഗോള കറന്‍സിയായി മാറാൻ രുപ; വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ നൽകാൻ റിസർവ് ബാങ്ക്, കേന്ദ്രാനുമതി തേടി

Kerala

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies