Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുമരാമത്ത് വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തില്‍ അട്ടിമറി

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Oct 23, 2024, 09:15 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലം മാറ്റങ്ങളില്‍ വന്‍ ക്രമക്കേടുകളും പക്ഷപാതങ്ങളും. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ് വെയര്‍ ദുരുപയോഗം ചെയ്താണ്, ഭരണപക്ഷ യൂണിയനില്‍പ്പെട്ടവര്‍ക്കായി സ്ഥലംമാറ്റങ്ങള്‍ അട്ടിമറിക്കുന്നത്.

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ സെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കരട് പട്ടിക പുറപ്പെടുവിക്കും മുന്‍പ് സ്പാര്‍ക്ക് സോഫ്ട്‌വെയറില്‍ സെറ്റ് ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ മാറ്റും, തുടര്‍ന്ന് കരട് പട്ടിക തയാറാക്കിയ ശേഷം, മാനദണ്ഡങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കും.

ജീവനക്കാരുടെ പരാതിയെല്ലാം പഴയതു പോലെ മാനുവലായി പരിഹരിച്ച ശേഷം അവസാന പട്ടിക പുറത്തുവിടും. ഇതുവഴി ഭരണാനുകൂല സംഘടനയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണമാണ് ഓഫീസ് മാറ്റം. മറ്റുള്ളവര്‍ക്ക് ജില്ലയില്‍ നിന്നും പുറത്തേക്കാണ് മാറ്റം. അനുകൂല സംഘടനയില്‍പ്പെടാത്തവരാണെങ്കില്‍ അനുകമ്പ അര്‍ഹിക്കുന്നവര്‍ക്കും നിയമപ്രകാരം ഇളവ് ഉള്ളവര്‍ക്കും വനിതകള്‍ക്കുപോലും ഒരു പരിഗണനയും നല്‍കാറില്ല.

മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ ജീവനക്കാരെ ഒരേ വളപ്പില്‍ തന്നെ ഓഫീസ് മാറ്റി നില നിര്‍ത്തിയതായും ചിലരെ തെരഞ്ഞുപിടിച്ചു മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയതായും ഇതില്‍ കാണാം.

സ്ഥലംമാറ്റ അപേക്ഷകള്‍ ഉണ്ടെങ്കിലും ജൂനിയര്‍ സൂപ്രണ്ടുമാര്‍ ആരും അപേക്ഷിക്കാത്തതിനാല്‍ ഈ വര്‍ഷം പൊതുസ്ഥലം മാറ്റം വേണ്ട എന്ന് കാട്ടി ചീഫ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കി ( CEPWD/15475/2024E-D2(Min)AD തീയതി : 18-10-2024)
എന്നാല്‍ CEPWD/1858/2024ED2(M in)A-D ഉത്തരവിലൂടെ അതേദിവസം തന്നെ ഭരണാനുകൂല സംഘടനക്കാര്‍ക്ക് അപേക്ഷ പരിഗണിച്ചു സ്ഥലം മാറ്റം നല്‍കി, അതിന് ഒരു വനിതയെ യാതൊരു മാനദണ്ഡവും കൂടാതെ ജില്ലമാറ്റി ഉത്തരവിട്ടു.

പതിനഞ്ചു വര്‍ഷമായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കാര്യാലയ വളപ്പില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവര്‍ക്ക് മാറ്റമേയില്ല. വര്‍ഷങ്ങളായി വിദൂര ജില്ലകളിലും, ദൂരയിടങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുന്നുമില്ല.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഇറങ്ങിയ ടൈപ്പിസ്റ്റ്മാരുടെ അന്തിമ പട്ടികയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു കസേരക്ക് പിറകിലായി മറ്റൊരു കസേരയിലേക്ക് സ്ഥലമാറ്റം ലഭിച്ച മൂന്നുപേരാണുള്ളത്. ഇവര്‍ ഭരണയൂണിയനില്‍പ്പെട്ടവരാണ്.

ഇതിനു പുറമേ ഭരണസൗകര്യാര്‍ഥം എന്നപേരില്‍ ഭരണാനുകൂല സംഘടനയിലെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം നടത്തുകയാണ് മറ്റൊന്ന്. ഈ ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. അങ്ങനെ കാലങ്ങളായി വിദൂര ജില്ലകളിലും, ജില്ലയിലെ തന്നെ ദൂരസ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ തള്ളുകയുമാണ്.

 

Tags: Kerala GovernmentPublic Works Departmentonline transfer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

ക്ഷേമ പെൻഷൻ ഉൾപ്പെടെ കൊടുക്കാൻ പണമില്ല: കഴിഞ്ഞ ആഴ്ച എടുത്ത 2000 കോടിക്ക് പുറമെ 1000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

Kerala

കേരപദ്ധതി വായ്പ തുകയും വകമാറ്റി; വിശദീകരണം ചോദിച്ച് ലോകബാങ്ക്

Kerala

നാട്ടാന കൈമാറ്റം; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിട്ട് സര്‍ക്കാര്‍

Kerala

ആദരിക്കലല്ല, അവഹേളിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആശമാര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies