Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലര്‍ നിര്‍മാണ കുടുംബങ്ങള്‍ വറചട്ടിയില്‍; നെല്ലിന്റെ വില കൂടി, തമിഴ്‌നാട്ടില്‍ നിന്ന് വില കുറഞ്ഞ മലര്‍ എത്തുന്നു

ഡോ. സംഗീത് രവീന്ദ്രന്‍ by ഡോ. സംഗീത് രവീന്ദ്രന്‍
Oct 20, 2024, 09:42 am IST
in Kerala
മലരാകുമോ സ്വപ്‌നങ്ങള്‍ ...സുരേഷ് കുമാര്‍ മലര്‍നിര്‍മാണ യൂണിറ്റില്‍

മലരാകുമോ സ്വപ്‌നങ്ങള്‍ ...സുരേഷ് കുമാര്‍ മലര്‍നിര്‍മാണ യൂണിറ്റില്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവില്വാമല: മലര്‍ നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഉപജീവനം പ്രതിസന്ധിയിലായി. ഉല്‍പ്പാദനച്ചിലവും നെല്ലിന്റെ വില കൂടിയതും തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് മലരെത്തുന്നതുമാണ് ചെറുകിട വ്യവസായം നടത്തുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലാവാന്‍ കാരണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൃശൂര്‍ ജില്ലയിലെ തിരുവില്വാമല, പട്ടിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ എന്നീ പ്രദേശങ്ങളിലെ കുടില്‍ വ്യവസായങ്ങളില്‍ നിന്നാണ് മലര്‍ വിതരണം ചെയ്യുന്നത്. ആദ്യകാലത്ത് ഒരു മാസം പത്ത് ടണ്‍ മലര്‍വരെ വിറ്റിരുന്നതായി നാല് പതിറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടിപ്പറമ്പ് കുന്നത്ത് സുരേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ വര്‍ഷം ഒരു ടണ്‍ മലര്‍ വില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മുമ്പ് വിറകിന്റെ സഹായത്തില്‍ നെല്ല് വറുത്ത് മലരാക്കുകയായിരുന്നു. യന്ത്രങ്ങള്‍ ഈ മേഖലയില്‍ വന്നതോടെ വന്‍തോതില്‍ പണം കടമെടുത്ത് നിര്‍മാണ മേഖല നവീകരിക്കേണ്ടിവന്നു. ഉല്‍പ്പാദനം കൂടിയെങ്കിലും അതിനനുസരിച്ച് വില്‍പ്പനയില്ലാതായത് ഇരുട്ടടിയായി. ഒരു കിലോ മലരിന് 80 രൂപയാണ് മൊത്തക്കച്ചവട വില. ഒരു കിലോ നെല്ലിന് 35 രൂപയും.

നൂറ് കിലോ നെല്ലില്‍ നിന്ന് 45 കിലോ മലരാണ് ലഭിക്കുക. വിറക്, വൈദ്യുതി, ജോലിച്ചിലവ്, മലര്‍കടകളിലെത്തിക്കുന്ന വണ്ടിച്ചിലവ് എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ കൈക്കാശ് ഇറക്കേണ്ട സ്ഥിതിയിലാണ്. മലര്‍ വറുക്കാന്‍ യന്ത്രങ്ങള്‍ വാങ്ങിയതിന്റെ വായ്‌പ്പകളുള്ളതിനാല്‍ പലര്‍ക്കും വ്യവസായം പൂട്ടി മറ്റ് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയുമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ലഭിച്ചെങ്കിലേ ഈ കുടില്‍ വ്യവസായം നിലനില്‍ക്കുകയുള്ളൂ.

നൂറുകണക്കിന് ചാക്ക് മലരാണ് ഓരോ വീടുകളിലും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.ഈ മണ്ഡലകാലമാണ് അല്പം പ്രതീക്ഷ. വില്‍പ്പന നടന്നാല്‍ കടം കയറുന്നതിന്റെ ആഴം കുറയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് സുരേഷിനെപ്പോലുള്ള മലരുല്പാദകരുടെ കുടുംബങ്ങള്‍.

 

Tags: price of paddy increasesTamil NaduPaddy FarmerMalar construction families
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

India

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)
India

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

News

തമിഴ്‌നാട്ടിലെ പത്തുരൂപ ഡോക്ടര്‍ വിടപറഞ്ഞു

പുതിയ വാര്‍ത്തകള്‍

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies