Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ എല്ലാ കുടുംബത്തിലും ശാന്തി പുലരണമെന്ന് ഷാഗുണ്‍ പരിഹാറിന് മോഹം; കശ്മീരില്‍ ഇവരുടെ പാത പൂവിരിച്ച വഴിയായിരിക്കില്ല.

"എനിക്ക് തീവ്രവാദത്തിന്റെ പേരില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവനെ നഷ്ടപ്പെട്ടു. സുരക്ഷയുടെ ഭീഷണി ഉള്ളതിനാല്‍ പല കുടുംബങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. കുട്ടികള്‍ക്ക് അച്ഛന്മാരെ വേണം. എല്ലാ വീടുകളും സന്തോഷത്തോെടെ ഇരിയ്‌ക്കണം. സമാധാനത്തോടെ ഇരിയ്‌ക്കണം." - എംഎല്‍എ എന്ന നിലയ്‌ക്ക് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഷാഗുണ്‍ പരിഹാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 09:01 pm IST
in India

ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ മുസ്ലിം ഭൂരിപക്ഷമണ്ഡലമായ കിഷ്ത്വാര്‍ ബിജെപിയ്‌ക്ക് വേണ്ടി പിടിച്ചെടുത്ത ഷാഗുണ്‍ പരിഹാര്‍ എന്ന 29 കാരിയ്‌ക്ക് എല്ലാ കുടുംബങ്ങളിലും ശാന്തി പുലരണമെന്നാണ് മോഹം. “എനിക്ക് തീവ്രവാദത്തിന്റെ പേരില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്മാവനെ നഷ്ടപ്പെട്ടു. സുരക്ഷയുടെ ഭീഷണി ഉള്ളതിനാല്‍ പല കുടുംബങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയാണ്. കുട്ടികള്‍ക്ക് അച്ഛന്മാരെ വേണം. എല്ലാ വീടുകളും സന്തോഷത്തോെടെ ഇരിയ്‌ക്കണം. സമാധാനത്തോടെ ഇരിയ്‌ക്കണം.” – എംഎല്‍എ എന്ന നിലയ്‌ക്ക് എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഷാഗുണ്‍ പരിഹാര്‍ നല്‍കിയ മറുപടിയാണിത്.

എംഎല്‍എ ആയി ജയിച്ച ശേഷം എന്തു ചെയ്യാനാണ് മോഹമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാഗുണ്‍ പരിഹാറിന്റെ മറുപടി:

BJP's Shagun Parihar Wins by 500+ votes from muslim dominated Kishtwar, J&K.

Father and Uncle were killed by terrorists for raising voice against terrorism.

NC workers heckled her, NC & PDP workers threatened to kill her, but fearless girl did not give up. Salute Warrior 🫡 pic.twitter.com/siKVT7sXfv

— Megh Updates 🚨™ (@MeghUpdates) October 8, 2024

അച്ഛന്‍ അജീത് പരിഹാറിനെയും അമ്മാവന്‍ അനില്‍ പരിഹാറിനെയും ഹിസ്ബുള്‍ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുമ്പോള്‍ ഒരിയ്‌ക്കലും രാഷ്‌ട്രീയം ഷാഗുണ്‍ പരിഹാര്‍ തന്റെ ജീവിതപ്പാതയാകുമെന്ന് കരുതിയതല്ല. അന്ന് ഇലക്ട്രോണിക്സില്‍ ഡോക്ടറേറ്റ് നേടാന്‍ പഠിക്കുകയായിരുന്നു ഷാഗുണ്‍ പരിഹാര്‍ എന്ന നിഷ്കളങ്കയായ പെണ്‍കുട്ടി. അച്ഛനും അമ്മാവനും അവരുടെ കുടുംബത്തിലെ എല്ലാമായിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായിരുന്നു ഇരുവരും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2018 നവമ്പര്‍ ഒന്നിനാണ് ഇവരെ ഹിസ്ബുള്‍ തീവ്രവാദികള്‍ തോക്കിനിരയാക്കിയത്. ഇതില്‍ ഷാഗുണിന്റെ കുുടുംബവും അമ്മയുടെ കുടുംബവും അവരുടെ മറ്റ് ബന്ധുവീടുകളും ഉലഞ്ഞു.

 കിഷ്ത്വാറില്‍ വിജയിച്ച ശേഷം ഷാഗുണ്‍ പരിഹാര്‍ എക്സില്‍ പങ്കുവെച്ച സന്ദേശം

I am deeply grateful to the people and party workers of kishtwar Assembly Constituency for their resounding support and confidence in the assembly election. Your trust has humbled me and I am honored to serve.

Thank You Kishtwar !

Bharat Mata Ki Jay! 🇮🇳🇮🇳 pic.twitter.com/dluriW0d4O

— ShagunPariharBjp (@ShagunParihar_) October 9, 2024

അമ്മാവന്‍ അനില്‍ പരിഹാല്‍ കിഷ്ത്വാറിലെ മുസ്ലിങ്ങളുടെ പിന്തുണയും ആര്‍ജ്ജിച്ചിരുന്ന നേതാവാണ്. ഇവിടെ 74 ശതമാനം മുസ്ലിങ്ങളുള്ള മണ്ഡലമാണ്. ഈ മുസ്ലിം വോട്ടുകള്‍ കൂടി ഉന്നം വെച്ചാണ് ബിജെപി ഷാഗുണ്‍ പരിഹാറിനെ കിഷ്ത്വാറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിയുടെ ആ നീക്കം വിജയിച്ചു. കിഷ്ത്വാര്‍ മണ്ഡലം നാഷണല്‍ കോണ്‍ഫറന്‍സിന്റെ കോട്ടയായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി ആദ്യമായി ആ സീറ്റ് പിടിച്ചെടുത്തു. ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ശക്തനായ സാജിദ് അഹമ്മദ് കിച്ച് ലൂവിനെ 521 വോട്ടുകള്‍ക്കാണ് ഷാഗുണ്‍ പരിഹാര്‍ വീഴ്‌ത്തിയത്.

പക്ഷെ ഷാഗുണ്‍ പരിഹാറിന്റെ പാത പൂക്കള്‍ വിരിച്ച ഒന്നായിരിക്കില്ല എന്നുറപ്പ്. വോട്ടെടുപ്പിന് തന്നെ ഷാഗുണ്‍ പരിഹാറിനെ ചിലര്‍ പോളിംഗ് ബൂത്തിന് മുന്‍പില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തോടെ വോട്ടുചെയ്യാന്‍ എത്തിയ അക്രമിസംഘത്തെ ചോദ്യം ചെയ്തതിനായിരുന്നു ഷാഗുണ്‍ പരിഹാറിനെ കയ്യേറ്റം ചെയ്തത്.

എങ്കിലും മുസ്ലിങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് എല്ലാവീടുകളിലും സമാധാനം പുലരാനായി ജീവന്‍ പോലും നല്‍കാന്‍ ഒരുങ്ങിയിറങ്ങിയ ഈ പെണ്‍കുട്ടി കശ്മീരിലെ തീവ്രവാദത്തിന് ഭാവിപരിഹാരമായി ബിജെപി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ്. ഷാഗുണിന് രാഷ്‌ട്രീയം ഒരു ദൗത്യമാണ്. അവരുടെ അച്ഛനും അമ്മാവനും ആഗ്രഹിച്ചിത് പൂര്‍ത്തിയാക്കാനുള്ള ദൗത്യം കിഷ്ത്വാറിലെ എല്ലാ വീടുകളിലും ശാന്തിയും സുരക്ഷയും കൊണ്ടുവരിക എന്ന ദൗത്യം. .

വര്‍ഷങ്ങളായി തീവ്രവാദം പിടിമുറുക്കിയ മണ്ഡലമാണ് കിഷ്ത്വാര്‍. പക്ഷെ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ആദ്യമായി വിജയക്കൊടി നാട്ടുക എന്നതിനര്‍ത്ഥം. വോട്ടര്‍മാരുടെ മനസ്സില്‍ തീവ്രവാദത്തിന് മേല്‍ക്കൈ ഇല്ലെന്നതാണെന്ന് ഷാഗുണ്‍ വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ഷാഗുണിന്റെ ഭാവി പ്രതീക്ഷ. ഒരു ദുരന്തത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന നേതാവ്. അതാണ് ഷാഗുണ്‍. അവര്‍ പ്രതീക്ഷയുടെ വിളക്കുമാടമാണ്. ഇലക്ട്രികല്‍ പവര്‍ സിസ്റ്റംസിലാണ് എംടെക്. ഐകെ ഗുജ്റാള്‍ പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംടെക് എടുത്തത്. ഇപ്പോള്‍ പിഎച്ച്ഡി പഠനം തുടരുന്നു.

Tags: KishtwarJammuKashmirelectionShagunpariharJammukashmirelectionresultHizbulterrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി സൈനികർക്ക് പരിക്ക്:; ഒളിച്ചിരിക്കുന്നത് ജെയ്ഷെ ഭീകരര്‍

India

ഭീകരരെ പിന്തുടർന്നു : ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ കൊല്ലപ്പെടുത്തി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള (ഇടത്ത്)
India

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ; പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് ഫറൂഖ് അബ്ദുള്ള; അന്തംവിട്ട് കോണ്‍ഗ്രസ്

India

കിഷ്ത്വാര്‍ അനുഗ്രഹിച്ചു, ബലിദാനിയുടെ മകളെ

ജമ്മു കശ്മീരിലെ ബാലന്‍ ഉമര്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ശര്‍മ്മയോട് സംസാരിക്കുന്നു
India

“കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് പ്രശ്നമുണ്ടോ?” മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. “”ഒരിക്കലുമില്ല”-മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.