Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവിന്റെ മരണശേഷവും നടി രേഖ സിന്ദൂരം അണിയുന്നു; കാരണം എന്താണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 08:32 am IST
in Entertainment

ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്രൗഡിയൊക്കെ മങ്ങി തുടങ്ങിയെങ്കിലും നടി ഇന്നും അതുപോലെ സുന്ദരിയായി വാഴുകയാണ്. രേഖയുടെ പരമ്പരാഗത വേഷങ്ങൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അവാർഡ് നിശകൾക്കും വിവാഹച്ചടങ്ങുകൾക്കും മറ്റ് പരിപാടികൾക്കുമെല്ലാം സാരിയും ആഭരണങ്ങളും അണിഞ്ഞ് എത്തുന്ന താരം ഒഴിവാക്കാത്ത ഒന്നാണ് നെറ്റിയിലെ സിന്ദൂരം.

 

ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. ഭർത്താവ് മരണപ്പെട്ടിട്ടും രേഖയുടെ നെറുകയിലെ സിന്ദൂരം എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ബിസിനസുകാരനായ മുകേഷ് അഗർവാളുമായി 1990ലായിരുന്നു രേഖയുടെ വിവാഹം. ഏഴുമാസം മാത്രമാണ് ഇരുവരുടെയും ദാമ്പത്യജീവിതം നീണ്ടത്. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മുകേഷിന്റെ ആത്മഹത്യ രേഖയുടെ ജീവിതത്തെ സാരമായി പിടിച്ചുലച്ചിരുന്നു.

 

മുകേഷിന്റെ കുടുംബത്തിൽ നിന്നും സിനിമാമേഖലയിൽ നിന്നുമടക്കം കുത്തുവാക്കുകൾ നേരിടേണ്ടി വന്നെങ്കിലും രേഖ ബോളിവുഡിൽ തന്റെ താരപദവി ഉറപ്പിക്കുക തന്നെയായിരുന്നു. എന്തുകൊണ്ടാണ് നടി സിന്ദൂരം ഇപ്പോഴും അണിയുന്നതെന്ന് അറിയാമോ? വിവാഹത്തിന് മുൻപും സിനിമാ ലൊക്കേഷനുകൾക്ക് പുറത്ത് രേഖ നെറുകയിൽ സിന്ദൂരം അണിയാറുണ്ടായിരുന്നു. 1980ൽ റിഷി കപൂറിന്റെയും നീതു കപൂറിന്റെയും വിവാഹച്ചടങ്ങിലാണ് രേഖ ആദ്യമായി സിന്ദൂരം അണിഞ്ഞെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി സിന്ദൂരം തൊട്ടെത്തിയ രേഖ ഏവരെയും ഞെട്ടിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, കപൂർ കുടുംബം അടക്കം ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

സിനിമാ ചിത്രീകരണത്തിനായി സിന്ദൂരം തൊട്ടതാണെന്നും അത് പിന്നീട് മായ്‌ക്കാൻ മറന്നതാണെന്നുമാണ്

അന്ന് രേഖ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 1982ൽ അന്നത്തെ ഇന്ത്യൻ പ്രസിഡൻ്റായിരുന്ന നീലം സഞ്ജീവ റെഡ്ഡിയോടാണ് സിന്ദൂരം അണിയാനുള യഥാർത്ഥ കാരണം രേഖ വെളിപ്പെടുത്തിയത്. ഉമ്രാവു ജാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം പ്രസിഡൻ്റിൽ നിന്ന് ഏറ്റുവാങ്ങവേ നടിയോട് എന്തുകൊണ്ടാണ് സിന്ദൂരം അണിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. താൻ ജനിച്ച നഗരത്തിൽ സിന്ദൂരം തൊടുന്നത് ഫാഷനാണെന്നായിരുന്നു രേഖയുടെ മറുപടി.

1990ൽ ഭർത്താവ് മുകേഷിന്റെ മരണശേഷവും നെറുകയിൽ സിന്ദൂരം തൊടുന്നത് രേഖ തുടർന്നു. 2008ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും സിന്ദൂരം അണിയുന്നത് തുടരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. മറ്റുളവരുടെ പ്രതികരണത്തെക്കുറിച്ച് താൻ ബോധവതിയാകാറില്ലെന്നും സിന്ദൂരം അണിയുന്നത് എനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Tags: Bollywood ActressLatest newsActress Rekha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.