Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിജിപി അജിത്കുമാറിനെ വിലക്കി; സിപിഐക്കും ഇസ്ലാമിസ്റ്റുകള്‍ക്കും കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 05:06 am IST
in Kerala

തിരുവനന്തപുരം: മലപ്പുറത്തെ സ്വര്‍ണക്കടത്തുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും സിപിഐക്കും മുന്നില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമലയിലെ ഏകോപന ചുമതലയുള്ള ക്രമസമാധാന എഡിജിപി എം.ആര്‍. അജിത്കുമാറിനെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്ക യോഗത്തില്‍ നിന്നു മാറ്റി. യോഗത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മണ്ഡല, മകരവിളക്ക് അവലോകന യോഗം ചേര്‍ന്നത്. ഇതില്‍ പങ്കെടുക്കേണ്ട പ്രധാന ആളാണ് ശബരിമലയുടെ ഏകോപന ചുമതലയുള്ള അജിത്കുമാര്‍. ശബരിമലയിലും തീര്‍ത്ഥാടന പാതയിലും ഒരുക്കേണ്ട കാര്യങ്ങള്‍, തിരക്ക് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങള്‍, കഴിഞ്ഞ തവണ ഉണ്ടായതുപോലെ ഭക്തര്‍ മാലയൂരി പ്രതിഷേധിക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, പതിനെട്ടാം പടിയിലെ തിരക്ക് കുറയ്‌ക്കല്‍ തുടങ്ങി എല്ലാ പ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത് അവലോകന യോഗത്തിലാണ്. ഇതില്‍ നിന്നാണ് അജിത്കുമാറിനെ വിലക്കിയത്.

സ്വര്‍ണക്കടത്തടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പോലീസ് മേധാവിയുടേതടക്കം അജിത്കുമാറിനെതിരേ ത്രിതല അന്വേഷണവുമുണ്ട്. പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിവാദങ്ങളില്‍പ്പെട്ട അജിത്കുമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എഡിജിപിക്കു പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പോലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതോടെ മണ്ഡല കാലത്ത് അജിത്കുമാര്‍ ഏകോപന ചുമതലയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നും വ്യക്തമായി.

സ്വര്‍ണക്കടത്ത് ഉള്‍പ്പെെടയുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുകയും പരാതി നല്കുകയും ചെയ്തിട്ടും ഇതുവരെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരട്ടെ, കുറ്റം ആരോപിക്കപ്പെട്ടാല്‍ മാത്രം പോരാ, അന്വേഷണം നടത്തി തെളിയിക്കണം, തുടങ്ങിയ ന്യായീകരണങ്ങളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവര്‍ത്തിച്ചത്. ഇതോടെ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ നിന്നു മാത്രം ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്‍വറിനു പുറമേ കൂട്ടാളികളായ ഇസ്ലാമിസ്റ്റുകളും സിപിഐയും അജിത്തിനെ മാറ്റണമെന്ന നിലപാടിലാണ്. അജിത് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്.

ഇവരെ പ്രീതിപ്പെടുത്താനാണ് ശബരിമല യോഗത്തില്‍ നിന്ന് അജിത്കുമാറിനെ മാറ്റി നിര്‍ത്തിയത്. എന്നാല്‍ ശബരിമല ഏകോപനത്തില്‍ നിന്നു മാത്രം മാറ്റിയതും പകരം ഉദ്യോഗസ്ഥന് ചുമതല നല്കാത്തതും ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Tags: ADGP AjithKumarCommunist IslamistsCPI and IslamistsMalappuram Issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ മുഖ്യമന്ത്രിക്കാവില്ല

Kerala

കടുപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്‌ട്രപതിയെ അറിയിക്കും

Kerala

മലപ്പുറം പരാമർശം; മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്‌ട്രപതിയെ അറിയിക്കേണ്ടത്, രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കണമായിരുന്നു: ഗവർണർ

Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാൻ നീക്കം

Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കാണുന്നത് വിലക്കി സർക്കാർ, കത്തയച്ച് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.