Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ മെഡിക്കല്‍ കോളെജിലെ ബലാത്സംഗക്കേസ്: വിചാരണ ലൈവായി കാണിക്കും; മമതയ്‌ക്ക് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴി‍ഞ്ഞുവീഴും

ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയമായ കേസിലെ വിചാരണ ലൈവായി കാണിക്കാന്‍ സുപ്രീംകോടതി. ഇതോടെ കേസില്‍ മമത സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴിഞ്ഞുവീഴും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 05:01 pm IST
in India
സുപ്രീംകോടതി അഭിഭാഷകനും മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂലിന്‍റെ എംപിയുമായ കപില്‍ സിബല്‍ (ഇടത്ത്)

സുപ്രീംകോടതി അഭിഭാഷകനും മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂലിന്‍റെ എംപിയുമായ കപില്‍ സിബല്‍ (ഇടത്ത്)

ന്യൂദല്‍ഹി: ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയമായ കേസിലെ വിചാരണ ലൈവായി കാണിക്കാന്‍ സുപ്രീംകോടതി. ഇതോടെ കേസില്‍ മമത സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന കപില്‍ സിബലിന്റെ മുഖം മൂടി അഴിഞ്ഞുവീഴും. ആര്‍ജി കര്‍ ബലാത്സംഗത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത ശേഷമാണ് വാദം കേള്‍ക്കുന്നത്.

കേസില്‍ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ ജോലിയ്‌ക്ക് കയറാതെ സമരം ചെയ്യുന്നതിനാല്‍ മമത ബാനര്‍ജി ഏത് നിമിഷവും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ട സ്ഥിതിയാണ്. അതിനിടെയാണ് ഈ കേസിലെ വിചാരണ ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

ഇതോടെ ബലാത്സംഗം ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരായി വാദമുയര്‍ത്തുന്ന കപില്‍ സിബലിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. അഞ്ച് പതിറ്റാണ്ടായി കോടതിയില്‍ കേസ് വാദിക്കുന്ന തന്റെ സല്‍പ്പേര് മുഴുവന്‍ കളങ്കപ്പെടുമെന്നതിനാല്‍ വിചാരണയുടെ ലൈവ് ടെലികാസ്റ്റ് ഒഴിവാക്കണമെന്ന കപില്‍ സിബലിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് തള്ളിയിരുന്നു. മമത സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന തന്റെ അഭിഭാഷകര്‍ക്ക് വധഭീഷണി ലഭിക്കുന്നതായും അതിനാല്‍ ഈ കേസ് ലൈവായി കാണിക്കരുതെന്നും കപില്‍ സിബല്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ വാദവും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തള്ളി. ഇത് പൊതുജനങ്ങള്‍ക്ക് താല്പര്യമുള്ള കേസാണെന്നും അതിനാല്‍ വിചാരണ ലൈവായി കാണിക്കുക തന്നെ വേണമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെടുകയായിരുന്നു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

മമത ബാനര്‍ജി ഈയിടെ കപില്‍ സിബലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്നു. ഇതിന് പ്രത്യുപകാരം എന്ന നിലയ്‌ക്കാണ് കപില്‍ സിബല്‍ ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരെ മമത സര്‍ക്കാരിനെ ന്യായീകരിച്ച് കേസ് വാദിക്കുന്നത്.

Tags: RGKarprotestsupremecourtSCKapil sibalKapilSibalMamataBanerjeeRGKargangrapecaseRGKarMedicalcollege
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

News

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.