Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരക്കോടി മാത്രം ജനസംഖയുള്ള സിംഗപ്പൂര്‍ എന്ന അത്ഭുത രാജ്യം; അച്ചടക്കത്തോടെയുള്ള ജനാധിപത്യമുള്ള രാജ്യമായ സിംഗപ്പൂരിനെ അറിയാം

പ്രധാനമന്ത്രി മോദി സിംഗപ്പൂര്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍.

Janmabhumi Online by Janmabhumi Online
Sep 4, 2024, 11:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

സിംഗപ്പൂര്‍: പ്രധാനമന്ത്രി മോദി സിംഗപ്പൂര്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍.

വെറും അരക്കോടി മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 140 കോടി പേരുള്ള ഇന്ത്യയുമായി ജനസംഖയുടെ കാര്യത്തില്‍ സിംഗപ്പൂരിനെ താരതമ്യം ചെയ്യാനേ കഴിയില്ല. ഇന്ത്യയുടെ ആളോഹരി വരുമാനം വെറും 3000 ഡോളര്‍ മാത്രമായിരിക്കുമ്പോള്‍ സിംഗപ്പൂര്‍ എന്ന സമ്പന്ന രാജ്യത്തിലെ ആളോഹരി വരുമാനം 1.13 ലക്ഷം ഡോളറാണ്.

പക്ഷെ സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. അച്ചടക്കമുള്ള ജനാധിപത്യമാണ് സിംഗപ്പൂരില്‍. കര്‍ശനമായ നിയമം വിട്ടുള്ള സ്വാതന്ത്ര്യമൊന്നും അനുവദിക്കില്ല. ഇന്ത്യയിലെ ജനാധിപത്യ സ്വാതന്ത്ര്യം അല്‍പം കൂടുതലാണെന്ന് അഭിഭാഷകനായ നാന പാല്‍കിവാല പലപ്പോഴും വിമര്‍ശനസ്വരത്തോടെ പറയാറുണ്ട്. ഒരു പക്ഷെ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് തന്നെ വിഘാതമായ രീതിയില്‍ ഈ ജനാധിപത്യം മാറുകയാണ്. നമ്മള്‍ ഇന്ത്യക്കാര്‍ പൊതുനിരത്തില്‍ തുപ്പുമ്പോള്‍, സിംഗപ്പൂരില്‍ അതിന് സാധിക്കില്ല. പിഴയൊടുക്കേണ്ടിവരും. ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.

യുഎസ് ഡോളറുമായുള്ള കറന്‍സി വിനിമയനിരക്കിലും സിംഗപ്പൂര്‍ ഏറെ മുന്നിലാണ്. ഒരു യുഎസ് ഡോളറിന് 1.32 സിംഗപ്പൂര്‍ ഡോളര്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ ഒരു ഡോളര്‍ കിട്ടാന്‍ 83.90 രൂപ നല്‍കണം. 59 ലക്ഷം സിംഗപ്പൂര്‍ പൗരന്മാരില്‍ 10 ശതമാനം ഇന്ത്യക്കാരാണ്. ആകെയുള്ള 16 ലക്ഷം വിദേശികളില്‍ 21 ശതമാനം ഇന്ത്യക്കാരാണ്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ചേക്കേറുന്ന രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂരിലെ നാല് ഔദ്യോഗിക ഭാഷകളില്‍ ഒന്ന് തമിഴാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കിഴക്കന്‍ ഏഷ്യയിലേക്ക് നോക്കുക എന്ന നയത്തില്‍ മുന്‍പന്തിയിലെ സ്ഥാനം സിംഗപ്പൂരിനാണ്. 1965ല്‍ സിംഗപ്പൂര്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ഇന്ത്യ-സിംഗപ്പൂര്‍ തന്ത്രപരമായ ബന്ധം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് 2015ലെ മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തോടെയാണ്. അതിന് ശേഷം വിണ്ടും മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുകയാണ്.

മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി ഇന്ത്യക്കാര്‍ ആഹ്ളാദപൂര്‍വ്വം സിംഗപ്പൂരിന്റെ ഓര്‍മ്മകള്‍ ഫോട്ടോകള്‍ക്കൊപ്പം പങ്കുവെയ്‌ക്കുകയാണ്. ഷട്ടില്‍ താരം പി.വി. സിന്ധു 2022ലെ സിംഗപ്പൂര്‍ ഓപ്പണ്‍ ഷട്ടിലിന്റെ ഓര്‍മ്മകളാണ് പങ്കുവെച്ചത്. സിംഗപ്പൂരില്‍ ഉള്ള എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി തന്റെ പിതാവ് എ.കെ. ആന്‍റണി ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും സിംഗപ്പൂരില്‍ പ്രതിരോധമന്ത്രിയായിരിക്കുന്ന എന്‍ജിയെങ് ഹാനിനെ കണ്ടുമുട്ടിയതിന്റെ ആഹ്ളാദനിമിഷങ്ങളാണ് പങ്കുവെച്ചത്. സിംഗപ്പൂര്‍ മന്ത്രി ധാരാളം ഉപദേശങ്ങള്‍ തന്നുവെന്നും അനില്‍ ആന്‍റണി പറയുന്നു. 2023 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോയാണ്.

With Dr.@Ng_Eng_Hen , Minister of Defence , Singapore 🇸🇬 after he had a very insightful session with the @MunSecConf MYLs. He was my Papa #AKAntony’s counterpart while serving in the same role from 2011-2014 ! #MSC2023 #MSC_MYL pic.twitter.com/2glqQ0aPaZ

— Anil K Antony (@anilkantony) February 19, 2023

ഇതിനിടയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ പങ്കുവെച്ച ഒരു വെറുപ്പിന്റെ പോസ്റ്റും വൈറലായി പ്രചരിക്കുന്നു. 2022ല്‍ ട്വീറ്റ് ചെയ്ത പോസ്റ്റാണിത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിരോധിച്ച രാജ്യമാണ് സിംഗപ്പൂര്‍ എന്നാണ് ശശി തരൂരിന്റെ ഓര്‍മ്മപ്പെടുത്തല്‍. സിഎന്‍എ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കശ്മീര്‍ ഫയല്‍സില്‍ ഹിന്ദുക്കള്‍ പീഢനം ഏറ്റുവാങ്ങുന്ന സമൂഹമായി കശ്മീര്‍ ഫയല്‍സില്‍ ചിത്രീകരിച്ചുവെന്ന് ശശി തരൂര്‍ ആരോപിച്ചത്.

Film promoted by India’s ruling party, #KashmirFiles, banned in Singapore: https://t.co/S6TBjglele pic.twitter.com/RuaoTReuAH

— Shashi Tharoor (@ShashiTharoor) May 10, 2022

എന്തിനാണ് അനവസരത്തില്‍ ശശി തരൂരിന്റെ ഈ പോസ്റ്റും ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നറിയുന്നില്ല. സിംഗപ്പൂരില്‍ നിന്നും നേരിട്ട് നിക്ഷേപം ആകര്‍ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം. ഏഷ്യയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. എന്തായാലും ഇന്ത്യയില്‍ മതസൗഹാര്‍ദ്ദമില്ല എന്ന പ്രസ്താവന വഴി ഇന്ത്യയെ കളങ്കപ്പെടുത്തുക എന്നത് മാത്രമാണ് ശശി തരൂരിന്റെ ലക്ഷ്യം.

Tags: #PMModisingapore#ShashiTharoor#ModiinSongapore#Singaporefacts
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

Kerala

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies