Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അല്‍ഷൈമേഴ്‌സ് പകരുന്ന രോഗമാണോ? അതോ വേണു ചേട്ടന്‍ ഇവരെയൊക്കെ പിടിച്ച് കടിച്ചോ

Janmabhumi Online by Janmabhumi Online
Aug 23, 2024, 07:54 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 1993 ല്‍ റിലീസ് ചെയ്ത സിനിമ മുപ്പത് വര്‍ഷങ്ങളും കഴിഞ്ഞിട്ടാണ് വീണ്ടും തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വ്യത്യാസം വരുത്തിയാണ് ഇത്തവണ സിനിമ എത്തിയിരിക്കുന്നത്.

 

അതേ സമയം സിനിമയില്‍ പാട്ട് പാടിയവരുടെ സ്ഥാനത്ത് ജി വേണുഗോപാലിന്റെ പേരില്ലെന്നത് ചൂണ്ടി കാണിക്കുകയാണ് ഒരാള്‍. ആദ്യം മണിച്ചിത്രത്താഴ് ഇറങ്ങിയപ്പോഴും പാടിയവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും തെറ്റ് തിരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാര്‍ രവീന്ദ്രന്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിന് മറുപടിയുമായി ഗായകനും രംഗത്ത് വന്നിരിക്കുകയാണ്.

 

മണിച്ചിത്രത്താഴി’ലെ ‘അക്കുത്തിക്കുത്താന കൊമ്പില്‍’ എന്ന പാട്ട് പാടിയിരിക്കുന്നത് ജി വേണുഗോപാലും (Venugopal Gee), കെ എസ് ചിത്രയും, സുജാത മോഹനുമാണ്.

 

1993 ല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയത്ത്, ടൈറ്റില്‍ വര്‍ക്ക് ചെയ്തവര്‍ക്ക് ‘അല്‍ഷൈമേഴ്‌സ് സ്റ്റേജ് 2′ ആയിരുന്നതിനാല്‍ (ടൈറ്റില്‍ റോളാകുമ്പോള്‍ കേള്‍ക്കുന്ന അതേ പാട്ട് പാടിയ) ഗായകനായ വേണുഗോപാലിന്റെ പേര് ടൈറ്റിലില്‍ ചേര്‍ക്കാന്‍ വിട്ടു പോയി

 

പാടിയവര്‍’ എന്ന ഹെഡിന് കീഴെ ‘കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത’ എന്ന് മാത്രമാണുള്ളത്. അത് അന്ന്, 1993… പോട്ടെ, വിട്ടേക്കാം. ഇന്ന്, 2024 ല്‍ ആ സിനിമ റീ-റിലീസ് ചെയ്യുമ്പോഴും അതേ തെറ്റ് ആവര്‍ത്തിക്കണോ? ജി വേണുഗോപാല്‍ പാടിയ അതേ പാട്ട് തന്നെ സ്പീക്കറില്‍ കേള്‍പ്പിച്ചിട്ട് ടൈറ്റില്‍ നീങ്ങുമ്പോള്‍, പാടിയവരുടെ കൂട്ടത്തില്‍ ആളുടെ പേര് മാത്രം മിസ്സിംഗ്.

 

ഇത് എന്തു തരം അസുഖമാണ്? അല്‍ഷൈമേഴ്‌സ് പകരുന്ന രോഗമാണോ? അതോ വേണു ചേട്ടന്‍ ഇവരെയൊക്കെ പിടിച്ച് കടിച്ചോ?’ എന്നുമായിരുന്നു സുരേഷ് കുമാര്‍ രവീന്ദ്രന്‍ എഴുതിയ കുറിപ്പിലൂടെ പറഞ്ഞത്.

 

ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി ജി വേണുഗോപാലും എത്തിയിരുന്നു. പോസ്റ്റിന് താഴെ കമന്റിലൂടെയാണ് വേണുഗോപാല്‍ സംസാരിച്ചത്. ‘സുരേഷേ…. ആ പഴയ പ്രിന്റ് അവര്‍ ഡിജിറ്റലൈസ് ചെയ്തിട്ടല്ലേയുള്ളൂ? സിനിമയിലെ കുറച്ച് പോര്‍ഷന്‍സ് ചിലപ്പോള്‍ എഡിറ്റ് ചെയ്തും മാറ്റിക്കാണും.

 

പുതിയതായി വല്ലതും ആഡ് ചെയ്തിട്ടുണ്ടോ? തമിഴിലെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ പേര് കൊടുത്തിട്ടുണ്ടോ എന്നറിയില്ല. പുതിയ ഡിജിറ്റല്‍ ഫോര്‍മാറ്റ് എന്ന് പറയുന്നത് പഴയ തെറ്റുകളൊന്നും തിരുത്താനുള്ള ശ്രമമല്ല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമം മാത്രം. അക്കാലത്ത് ഇതില്‍ വിഷമം തോന്നിയിരുന്നു. ഇന്നൊരു ചിരി മാത്രമേയുള്ളൂ, വിട്ടു കള…’ എന്നാണ് വേണുഗോപാലിന്റെ മറുപടി.

 

ഇത് അബദ്ധമല്ല ചേട്ടാ… ദുര്‍ഗയുടെ പേര് പുതുതായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം പറ്റിയ പിഴവുകളൊക്കെ തിരുത്തി എന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ഇങ്ങനെ സംഭവിച്ചുവെങ്കില്‍ അതിനെ ‘അബദ്ധം’ എന്ന ലേബലില്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലെന്ന് സുരേഷും പറയുന്നു.

Tags: G VenugopalMalayalam Movieplayback singerManichithrathazhRerelese
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

New Release

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

Entertainment

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

Entertainment

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies