Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ നിര്‍ണായക നീക്കങ്ങള്‍ ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 01:12 am IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാര്‍ഖണ്ഡ് ഭരണകക്ഷിയായ ജെഎംഎമ്മില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ച് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറനെന്നാണ് വാര്‍ത്തകള്‍.

ഹേമന്ത് സോറന്‍ അഴിമതിക്കേസില്‍ ജയിലില്‍ കഴിയവേ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജൂലൈ വരെ അഞ്ചുമാസം ഝാര്‍ഖണ്ഡിലെ ഇടക്കാല മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറന്‍. ഏഴു തവണയായി എംഎല്‍എയായ ചംപയ് സോറനൊപ്പം ലോബിന്‍ ബംബ്രോം അടക്കമുള്ള ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് അഭ്യൂഹം.

ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിയായ ചംപയ് സോറന്‍ വിവാദങ്ങളോട് പ്രതികരിച്ച രീതിയും ശ്രദ്ധേയമായി. പുതിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അതു സത്യമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നുമായിരുന്നു ബിജെപി പ്രവേശനത്തോടുള്ള ചംപയ് സോറന്റെ മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചയുടന്‍ മുഖ്യമന്ത്രി പദത്തില്‍ തിരികെ എത്താന്‍ ഹേമന്ത് സോറന്‍ ധൃതി കാട്ടിയതില്‍ ചംപയ് സോറന്‍ അതൃപ്തനാണ്. ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭ നായകനായ ചംപയ് സോറനെ ഝാര്‍ഖണ്ഡ് ടൈഗര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ ചംപയ് സോറനെ അപമാനിച്ച് കുടുംബാധിപത്യത്തിലേക്ക് ജെഎംഎം പൂര്‍ണ്ണമായും പോയി എന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

കള്ളപ്പണക്കേസില്‍ ഹേമന്ത് ജയിലില്‍ പോകുമ്പോള്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ജെഎംഎമ്മില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നതോടെയാണ് മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്. ഹേമന്ത് സോറന്‍ ഭരിച്ച നാലര വര്‍ഷം കൊണ്ട് ചെയ്തതില്‍ അധികം കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ ചംപയ് സോറന്റെ അഞ്ചു മാസങ്ങള്‍ക്ക് സാധിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ മൂന്നരക്കോടി ജനങ്ങള്‍ ചംപയ് സോറന്റെ ഭരണത്തില്‍ തൃപ്തരായിരുന്നതായും എന്നാല്‍ അദ്ദേഹത്തെ കുടുംബാധിപത്യ പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

Tags: bjpJharkhandChampay SorenJMM party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.