Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാലര കിലോ കൂടുതലായിരുന്നു; ഉറക്കമിളച്ച് അധ്വാനിച്ച് അമനും

Janmabhumi Online by Janmabhumi Online
Aug 11, 2024, 12:01 am IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

പാരീസ്: ഒളിംപിക്‌സ് 2024ല്‍ ഭാരതത്തിന്റെ ആറാം മെഡല്‍ ഉറപ്പാക്കാന്‍ ഒരു രാത്രി വെളുപ്പിക്കുവോളമെത്തിയ കഷ്ടപ്പാട് പിന്നെയും വേണ്ടിവന്നു.

57 കിലോ പുരുഷ ഗുസ്തിയില്‍ വെള്ളിയാഴ്ച രാത്രി വിജയിച്ച് വെങ്കലം നേടിയ അമന്‍ ഷെറാവത്തിനെയും കാത്തിരുന്നത് ഗുസ്തിയിലെ കടുത്ത നിബന്ധനയായിരുന്നു. പിറ്റേന്ന് രാവിലെ ഭാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിനേഷ് ഫോഗട്ടിന്റെ ദുര്‍വിധി അമനും നേരിടേണ്ടിവരുമെന്നതായിരുന്നു അവസ്ഥ. പക്ഷെ കഠിനമായ പ്രയത്‌നത്തിലൂടെ പരിശോധനാ സമയത്ത് അമന് ശരീരഭാരം ക്രമീകരിക്കാന്‍ സാധിച്ചു. 21 കാരനായ അമന്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ഭാരത താരമെന്ന റിക്കാര്‍ഡ് തന്റെ പേര്‍ക്ക് ഉറപ്പിച്ചു. ഒപ്പം പാരീസിലെ ഗോദയില്‍ വീണ ഭാരത താരത്തിന്റെ കണ്ണീരിന് തിളങ്ങുന്ന വെങ്കലത്തോടെ കണക്ക് തീര്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയിലെ മത്സരം കഴിയുമ്പോള്‍ അമന്‍ ഷെറാവത്തിന്റെ പരിശീലകരായ ജഡ്മന്ദര്‍ സിങ്ങും വീരേന്ദര്‍ ദഹിയയും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ താരത്തിന് 57 കിലോ വേണ്ട സ്ഥാനത്ത് 61.5 കിലോ ഉണ്ടായിരുന്നു. പരിധിയേക്കാള്‍ നാലര കിലോ കൂടുതല്‍. പിന്നീടൊരു ഭഗീരത പ്രയത്‌നമാണ് ഈ രണ്ട് കോച്ചുമാരും ചേര്‍ന്ന് അമന് മെഡലുറപ്പിക്കാന്‍ നടത്തിയത്.

ഉറക്കമില്ലാത്ത ആ രാത്രിയിലെ ഒന്നര മണിക്കൂര്‍ മാറ്റില്‍ ചിലവഴിച്ചുകൊണ്ടാണ് അമന്‍ കഠിനാദ്ധ്വാനം തുടങ്ങിയത്. പിന്നീടുള്ള ഒരു മണിക്കൂര്‍ ഹോട്ട് ബാത്തിനായി ചെലവഴിച്ചു. ഇതിലൂടെ വിയര്‍പ്പ് ജലം പുറത്തേക്ക് പോകുക വഴി ഭാരം കുറയ്‌ക്കാനായി. രാത്രി 12.30ന് ജിം സെഷനില്‍. ഒരു മണിക്കൂര്‍ നിര്‍ത്താതെ ട്രെഡ് മില്ലില്‍. ഇതിന് ശേഷം അമന്‍ അര മണിക്കൂര്‍ വിശ്രമിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റ് നേരം വീണ്ടും വിയര്‍പ്പിച്ച് പരമാവധി ജലം കൂടി പുറത്തേക്ക് കളഞ്ഞു. പിന്നീട് മസാജിന് വിധേയനാകുകയും ജോഗിങ് ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 900 ഗ്രാം ഭാരം കൂടുതല്‍. പ്രാദേശിക സമയം വെളുപ്പിന് നാലരയോടെ 15 മിനിറ്റ് നേരത്തെ ഓട്ടം. അത് കൂടി പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോള്‍ 56.9 കിലോയിലേക്ക് കുറഞ്ഞു. ജലാംശം പൂര്‍ണമായും നഷ്ടപ്പെട്ട് ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍ അല്‍പ്പം നാരങ്ങാ നീരും തേനും നല്‍കി. ഒപ്പം ഒരു കവിള്‍ കാപ്പിയും. തീരെ ഉറങ്ങിയില്ല, ഔദ്യോഗിക ഭാര പരിശോധന നടക്കും വരെ. ഒടുവില്‍ മെഡല്‍ യോഗ്യതയ്‌ക്ക് അര്‍ഹനെന്ന് വിധിവന്നു. അമന്‍ ഷെറാവത്തും കോച്ചുമാരായ ജഡ്മന്ദറും ദഹിയയും ആശ്വസിച്ചു. ഭാരതം മറ്റൊരു അയോഗ്യതയില്‍ നിന്ന് രക്ഷപ്പെട്ടു.

Tags: Paris Olympics 2024Aman SehrawatAman
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)
World

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍ സ്വര്‍ണം നേടുന്നു
Sports

1500 മീറ്ററില്‍ ഫെയ്‌ത്ത് കിപ്യേഗോണ്‍

Sports

കുതിച്ചുകയറി ചൈന

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

പുതിയ വാര്‍ത്തകള്‍

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies