Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിയും വൈദ്യുതിയും എത്തി; ഡീസലിന്റെ മണമില്ലാതെ ആദിത്യന്‍ ഭക്ഷണം കഴിച്ചു, റവന്യൂ വകുപ്പിന്റെ ഇടപെടൽ ജന്മഭൂമി വാര്‍ത്തയെ തുടർന്ന്

അനീഷ് അയിലം by അനീഷ് അയിലം
Jul 28, 2024, 02:37 pm IST
in Thiruvananthapuram, Kerala
വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും

വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചിമ്മിനി വിളക്കിന് വിടപറഞ്ഞ് ഇന്നലെ ആദിത്യന്‍ വൈദ്യുതി ബള്‍ബിന്റെ വെട്ടത്തില്‍ പഠിച്ചു. ഡീസലിന്റെ മണമില്ലാതെ ഭക്ഷണവും കഴിച്ചു. വിലയ്‌ക്ക് വാങ്ങിയ സ്ഥലത്തെ ഷീറ്റ് കൊണ്ട് മറച്ച കൂരയിലേക്കുള്ള വഴി, വസ്തു ഉടമ മതില്‍കെട്ടി അടച്ചതു കാരണം വഴിയും വൈദ്യുതിയും നിഷേധിക്കപ്പെട്ട ആദിത്യന്റെ കുടുംബത്തിന് വഴിയും വൈദ്യുതിയും ലഭിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടായത്.

വഴി അടച്ചതോടെ വൈദ്യുതി ഇല്ലാതെ ദുരിതത്തിലായ ഒന്നാം ക്ലാസുകാരന്‍ ആറ്റിങ്ങല്‍ ഇളമ്പ പാവൂര്‍ക്കോണം ആദി ഭവനിലെ ആദിത്യന്റെയും കുടുംബത്തിന്റെയും ദുരിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. റവന്യൂ വകുപ്പിലടക്കം പരാതി നല്‍കിയെങ്കിലും പട്ടികജാതി കുടംബത്തിന് നീതി ലഭിച്ചിരുന്നില്ല. വാര്‍ത്ത പുറത്ത് വന്നതോടെ റവന്യൂ മന്ത്രി കെ.രാജനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ഇതോടെ വഴിയും വൈദ്യുതിയും ആദിത്യന് ലഭിക്കുകയായിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ മന്ത്രി കെ.രാജന്‍ തഹല്‍സീദാറോട് അടിയന്തര ഇടപെടലിന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തഹല്‍സിദാര്‍ ജാസ്മിന്‍ ജോര്‍ജ്ജ് സ്ഥലത്തെത്തി വസ്തു ഉടമയുമായി സംസാരിച്ച് ധാരണയിലെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോസ്റ്റിനുള്ള എസ്റ്റിമേറ്റ് എടുത്ത് മടങ്ങി. ഇന്നലെ രാവിലെ റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വസ്തു ഉടമയുടെ അനുമതിയോടെ തന്നെ മതില്‍ പൊളിച്ചുനീക്കി. ഒരുവര്‍ഷം മുന്നേ തന്നെ വയറിങ് നടത്തിയിരുന്നതിനാല്‍ മൂന്ന് പോസ്റ്റിട്ട് മീറ്ററും സ്ഥാപിച്ച് വൈദ്യുതിയും നല്‍കി.

വൈദ്യുതി ഇല്ലാത്തതിനാല്‍ ചിമ്മിനിവെട്ടത്തിലായിരുന്നു ആദിത്യന്റെയും കുടുംബത്തിന്റെയും ജീവിതം. മണ്ണെണ്ണ കിട്ടാത്തതിനാല്‍ ഡീസല്‍ ഉപയോഗിച്ചാണ് ചിമ്മിനി കത്തിച്ചിരുന്നത്. ഒരുവയസുള്ള ആദിത്യന്റെ അനിയന്‍ ചിമ്മിനി എടുക്കും. അതിനാല്‍ അവന്‍ ഉറങ്ങിയശേഷമാണ് ചിമ്മിനി കത്തിച്ച് ആദിത്യന്‍ പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും. പഠിക്കുന്നതിനിടെ ഒരിക്കല്‍ ചിമ്മിനിയില്‍ നിന്നും ആദിത്യന്റെ മുടിയും വീട്ടിലെ ടാര്‍പ്പോളിനും തീപിടിച്ചിരുന്നു. ഡീസലിന്റെ കറുത്തപുക വീടിനുള്ളില്‍ നിറയുന്നതോടെ ഭക്ഷണത്തില്‍ പോലും ഡീസലിന്റെ മണം വരുമായിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബാലവാകശ കമ്മീഷന്‍ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വാത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി രണ്ട് ആഴ്ചയ്‌ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്.

Tags: houseAdithyanKSEBElectricity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

Kerala

കാറ്റിലും മഴയിലും വൈദ്യുതി പുനസ്ഥാപിക്കല്‍: ദുരന്ത നിവാരണ നിയമം ബാധകമാക്കി, ഫയര്‍ഫോഴ്‌സും സഹായിക്കണം

Kerala

പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വീണ്ടും മോഷണം, പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് കവര്‍ന്നത്.

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies