Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമെന്ന് വ്യക്തം; 700ന് മുകളില്‍ മാര്‍ക്ക് 2,321 പേര്‍ക്ക് മാത്രം

എസ്. സന്ദീപ് by എസ്. സന്ദീപ്
Jul 21, 2024, 10:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നീറ്റ് ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമായ രീതിയില്‍ മാത്രമെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പുറത്ത്. 23.33 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 700 മാര്‍ക്കോ അതിലധികമോ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 2,321 മാത്രമാണെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വ്യക്തമായി. രാജ്യത്തെ 1,404 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ കുട്ടികളാണിവര്‍. 2023ല്‍ ഇത് 116 നഗരങ്ങളിലെ 310 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. അതായത് ഒരു കേന്ദ്രത്തില്‍ രണ്ടു പേര്‍ക്ക് പോലും ഇത്തവണ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

25 സംസ്ഥാനങ്ങളിലെ 276 ജില്ലകളിലെ 1,404 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് 700ന് മുകളിലുള്ള ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. പരമ്പരാഗത നീറ്റ് ട്യൂഷന്‍ സെന്ററുകളായ രാജസ്ഥാനിലെ കോട്ട, സിക്കര്‍, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ മുന്നിലെത്തിയവര്‍. ആദ്യ നൂറു റാങ്ക് ലഭിച്ച കുട്ടികള്‍ 56 നഗരങ്ങളിലെ 95 പരീക്ഷാ കേന്ദ്രങ്ങളിലായി നീറ്റ് എഴുതിയവരാണ് എന്ന കണക്കും പുറത്തുവന്നു. ആദ്യ ആയിരം റാങ്ക് ലഭിച്ചവര്‍ 187 നഗരങ്ങളിലെ 706 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്കാണ്. 431 നഗരങ്ങളിലെ 2,959 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികളാണ് ആദ്യ പതിനായിരം റാങ്കില്‍ ഇടംപിടിച്ചത്.

എഴുനൂറിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ലഖ്നൗ (35), കൊല്‍ക്കത്ത (27), നാഗ്പൂര്‍ (20), ഇന്‍ഡോര്‍ (17) കട്ടക്ക് (16), നോയിഡ (14), ആഗ്ര (13) എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായാണുള്ളത്. ഇത്തവണ 650 നും 699 നും ഇടയില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ 509 നഗരങ്ങളിലെ 4,044 പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് എഴുതിയവരാണ്. 2023ല്‍ ഇത് 381 നഗരങ്ങളിലെ 2,431 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്ക്് ലഭിച്ചിരുന്നു. ഇത്തവണ 600-649 മാര്‍ക്ക് ലഭിച്ചവര്‍ 540 നഗരങ്ങളിലെ 4,484 കേന്ദ്രങ്ങളില്‍ എഴുതിയവരാണ്. 550-599 മാര്‍ക്ക് ലഭിച്ച കുട്ടികള്‍ 548 നഗങ്ങളിലെ 4,563 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ എഴുതിയത്.

ആകെ 720 മാര്‍ക്കില്‍ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ മുന്നിലെത്തിയവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും ഏതെങ്കിലും ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരല്ലെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരുടെ എണ്ണം ഏറെയുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായേനെ. ഇത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഒരേയൊരു കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യപേപ്പര്‍ കുറച്ചുപേര്‍ക്ക് മാത്രമായി ചോര്‍ത്തി നല്‍കിയതു മാത്രമാണ് നീറ്റില്‍ സംഭവിച്ചതെന്നുമാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

 

Tags: neet examNEET question paper
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പര്‍ സോള്‍വ് ചെയ്യാന്‍ ബീഹാറിലെ പട് ന എയിംസിലെ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് അയച്ചതാര്?

India

നീറ്റ് വിവാദത്തിന്റെ പേരില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സംസ്ഥാനതലത്തിലാക്കാനുള്ള ഡിഎംകെ നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കാശുണ്ടാക്കാന്‍

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല, നീറ്റ് പരീക്ഷയുടെ വിശുദ്ധിയെ ബാധിച്ചിട്ടില്ല: സുപ്രീംകോടതിയില്‍ ദേശീയ ടെസ്റ്റിങ്ങ് ഏജന്‍സി

India

നീറ്റ്-യുജി പേപ്പർ ചോർച്ച ; മാധ്യമപ്രവർത്തകൻ ജമാലുദ്ദീൻ അറസ്റ്റിൽ, ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളിൽ സിബിഐ പരിശോധന

India

കത്തിക്കരിഞ്ഞ നീറ്റ് പരീക്ഷാപേപ്പറില്‍ നിന്നും വില്ലനായ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിലേക്ക്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies