Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുന് വേണ്ടി മനമുരുകി കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 01:18 am IST
in Kerala

ബെംഗളൂരു: കേരളമൊന്നടങ്കം പ്രാര്‍ഥനയിലാണ്, ഒരു കൈക്കുഞ്ഞിന്റെ അച്ഛന്‍ കൂടിയായ, കര്‍ണാടകയില്‍ മണ്ണിനടിയില്‍ അകപ്പെട്ട, അര്‍ജുന്‍ എന്ന യുവാവിന്റെ ജീവനു വേണ്ടി.. ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടിട്ട് ദിവസം നാലായി. ഇതുവരെ വിവരമൊന്നുമില്ല. രക്ഷാപ്രവര്‍ത്തനമാകട്ടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് കര്‍ണാടകയിലെ ഭരണകൂടം വലിയൊരു ദുരന്തം കൈാര്യം ചെയ്തത്.

ഇന്ന് റഡാര്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് കൊണ്ടുവരിക. റഡാര്‍ വഴി കൃത്യം ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നാവികസേനയും എന്‍ഡിആര്‍എഫും തിരച്ചില്‍ നടത്തിയിരുന്നു. പുഴയിലേക്ക് ലോറി ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നാവികസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമനസേന ഇത്രയും സംഘങ്ങള്‍ ശനിയാഴ്ചത്തെയും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും

അതേസമയം അങ്കോളയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അര്‍ജുനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്ന് അപകടം നടന്ന സ്ഥലത്തെത്തിയ ലോറി ഉടമ മനാഫ് പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനാണ് അവര്‍ പ്രാധാന്യം നല്കുന്നത്, ലോറിയുടെ മുകളില്‍ വലിയ തരത്തില്‍ മണ്ണില്ല. പരിശ്രമം ശക്തമാക്കിയാല്‍ ജീവന്‍ തിരിച്ചുകിട്ടും, കാലാവസ്ഥ മോശമാണ്. വളരെക്കാലമായി അര്‍ജുന്‍ കൂടെയുണ്ട്, മികച്ച ഡ്രൈവറാണ്, കര്‍ണാടകയില്‍ നിന്നു കല്ലായിലേക്ക് മരവുമായി വരുമ്പോഴാണ് അപകടം.

അര ടാങ്ക് ഡീസല്‍ ലോറിയിലുണ്ട്. അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. ലോറിയില്‍ അര്‍ജുന്‍ മാത്രമായിരുന്നു. മണ്ണുമാറ്റല്‍ ഇപ്പോള്‍ നടക്കുന്നില്ല. മൂന്നു ദിവസമായി മണ്ണിടിയുമെന്നു പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. എന്നാല്‍ ഇതുവരെ മണ്ണിടിഞ്ഞിട്ടില്ല. രാത്രി രക്ഷാപ്രവര്‍ത്തനമില്ല. വെളിച്ചക്കുറവുണ്ടെന്നാണ് ന്യായീകരണം. വെളിച്ചമൊരുക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. മണ്ണിടിച്ചിലുണ്ടായിടത്ത് ഇപ്പോഴും മഴയുണ്ട്. മൂന്നു ദിവസമായി തന്റെ സഹോദരനും അര്‍ജുന്റെ സഹോദരനും സ്ഥലത്തുണ്ട്. താനിന്നാണ് സ്ഥലത്തെത്തിയത്. അര്‍ജുന്റെ ഫോണ്‍ ഇന്ന് ഓണായി. വ്യാഴാഴ്ച രണ്ടു തവണ ഫോണ്‍ ഓണായിരുന്നു. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. സാങ്കേതികത്വം പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്. ജില്ലാ അധികാരികള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം. ഒരു ജീവന്‍ മണ്ണിനടിയിലുണ്ടെന്ന് പറഞ്ഞിട്ടും, ആരും അതിന് വില നല്കുന്നില്ലെന്ന് അര്‍ജുന്റെ കുടുംബാംഗമായ ജിതിന്‍ പറഞ്ഞു.

Tags: Karnataka NewsShirur LandslideDriver Arjun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

India

പതിനാലുകാരിയെ ബലംപ്രയോഗിച്ച്‌ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍, വീഡിയോ വൈറൽ

India

ബസില്‍ പുരുഷന്‍മാര്‍ക്കും സീറ്റ് സംവരണം നടപ്പിലാക്കാന്‍ ഒരുങ്ങി കര്‍ണാടക ആര്‍ടിസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.