Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രമേയം അനുവദിച്ചില്ല: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 12:32 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗത്തിലെ അജണ്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള ഇടതുപക്ഷാംഗങ്ങളുടെ നീക്കം പരാജയപ്പെട്ടത് സിപിഎമ്മിന് തിരിച്ചടിയായി.

വിസി ഡോ. സാജു വിളിച്ച സെനറ്റിന്റെ പ്രത്യേക യോഗം സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‌കേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അജണ്ടയില്‍ നിന്നും പിന്‍വലിച്ചു. സെര്‍ച്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഇടതുപക്ഷ സെനറ്റ് അംഗം പി.പി. ദിവ്യയാണ് ശ്രമിച്ചത്. യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആക്റ്റും സ്റ്റാറ്റിയൂട്ടും ചൂണ്ടിക്കാട്ടി നിയമപ്രശ്‌നം ഉന്നയിച്ചപ്പോള്‍ പ്രമേയം പിന്‍വലിച്ചു.

വിസി തന്നെ നിശ്ചയിച്ച അജണ്ട പിന്‍വലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നും യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ വിഷയം വോട്ടിനിടുകയായിരുന്നു. വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന് 48 ഉം എന്‍ഡിഎ, യുഡിഎഫ് വിഭാഗത്തിന് 25 ഉം വോട്ടുമാണ് ലഭിച്ചത്. സ്റ്റാറ്റിയൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ എന്‍ഡിഎ, യുഡിഎഫ് അംഗങ്ങള്‍ നിയമപ്രശ്‌നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാലാണ് സിപിഎമ്മിലെ സെനറ്റ് അംഗത്തിന് പ്രമേയം പിന്‍വലിക്കേണ്ടി വന്നത്. കേരള സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗം മന്ത്രി ഡോ. ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു.

സെര്‍ച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വിസി കടന്ന ഉടന്‍ തന്നെ എന്‍ഡിഎ അംഗവും യുഡിഎഫ് അംഗവും തങ്ങളുടെ നാമനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് നടപടി ഒഴിവാക്കിയത് പുതിയ കണ്ണൂര്‍ വിസി നിയമനം വീണ്ടും അനിശ്ചിതമായി നീളാന്‍ ഇടയാക്കും.

സിന്‍ഡിക്കേറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനേയും ഫിനാന്‍സ് കമ്മിറ്റി പ്രതിനിധിയായി പി.ജെ. സാജുവിനെയും തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരിസരത്തും യോഗസ്ഥലത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

 

Tags: Kannur UniversitySenate MeetingMotion disallowed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ടാകുന്നു ; പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

Kerala

എം എസ് എഫ് ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കെ എസ് യുവിന്റെ പരാതി

Kerala

കണ്ണൂർ സർവകലാശാല സംഘർഷഭരിതം; ചെടിച്ചട്ടിയും വടികളുമായി എസ്എഫ്ഐ-യുഡിഎസ്എഫ് ഏറ്റുമുട്ടൽ, പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)
Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

Kerala

ചോദ്യ പേപ്പര്‍ ചോര്‍ച്ച: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.