Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞ സ്മൃതി ഇറാനിക്ക് കോണ്‍ഗ്രസ് ട്രോള്‍…പക്ഷെ, ഉയിര്‍ത്തെഴുന്നേല്‍ക്കും ചാരത്തില്‍ നിന്നും ഈ പോരാളി

കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗകി വസതി ഒഴിഞ്ഞു. അവരെ കാത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. അധികം ആരാധകരും ഉണ്ടായിരുന്നില്ല. ബഹളങ്ങളില്ലാതെ അവര്‍ തന്റെ ഔദ്യോഗിക മന്ത്രിവസതി ഒഴിഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 13, 2024, 10:39 pm IST
in India
ഭര്‍ത്താവിനൊപ്പം മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനി (വലത്ത്)

ഭര്‍ത്താവിനൊപ്പം മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനി (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗകി വസതി ഒഴിഞ്ഞു. അവരെ കാത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. അധികം ആരാധകരും ഉണ്ടായിരുന്നില്ല. ബഹളങ്ങളില്ലാതെ അവര്‍ തന്റെ ഔദ്യോഗിക മന്ത്രിവസതി ഒഴിഞ്ഞു.

ഇതിന് പിന്നാലെ കോണ്‍ഗ്രസുകാരുടെ വലിയ ട്രോളുകളായിരുന്നു. കര്‍മ്മഫലം അനുഭവിക്കുകയാണ് സ്മൃതി ഇറാനി എന്നതായിരുന്നു ഒരു ട്രോള്‍. സ്മൃതി ഇറാനിയെ ആരും ട്രോളരുതെന്ന് ഉപദേശിക്കുക വഴി സ്മൃതി ഇറാനിയെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

സ്മൃതി ഇറാനി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം പങ്കുവെച്ച ട്വീറ്റ്:

Such is life… A decade of my life going from one village to another, building lives, nurturing hope & aspirations, working on infrastructure ― roads, naali, khadanja, bypass, medical college and more.

To those who stood by me through loss and victory, I am forever grateful. To…

— Smriti Z Irani (@smritiirani) June 4, 2024

2014ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് 1,67,196 വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോറ്റെങ്കിലും 2019ല്‍ അവര്‍ 55000ല്‍ പരം വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചിരുന്നു. 2019ല്‍ രാഹുല്‍ ഗാന്ധിയുമായി നേര്‍ക്കുനേരാണ് പോരാട്ടമെങ്കില്‍ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരിലാല്‍ ശര്‍മ്മയ്‌ക്കു പുറമെ മായാവതിയുടെ ബിഎസ് പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. 2019ല്‍ 4.68 ലക്ഷം വോട്ടുകള്‍ ലഭിച്ച സ്മൃതി ഇറാനിയ്‌ക്ക് 2024ല്‍ ലഭിച്ചത് 3.72 ലക്ഷം വോട്ടുകള്‍ മാത്രമാണ്. ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു.

അമേഠിയില്‍ തനിക്കെതിരെ എന്തോ അട്ടിമറിപ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും നടക്കുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ സ്മൃതി ഇറാനി ആശങ്ക ഉയര്‍ത്തിയിരുന്നു. പക്ഷെ എന്താണ് അതെന്ന് അവര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകള്‍ പൂര്‍ണ്ണമായും സ്മൃതി ഇറാനിക്ക് നഷ്ടപ്പെട്ടതായി പറയുന്നു. അതീവ രഹസ്യമായി ഈ സമുദായത്തെ 100 ശതമാനവും സ്വാധീനിക്കുന്ന രീതിയില്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ അമേഠിയില്‍ നടന്നിരുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പച്ച വര്‍ഗ്ഗീയത. പിന്നെ ബിജെപിയില്‍ തന്നെ പിണങ്ങി നില്‍ക്കുന്ന ചില ലോക്കല്‍ നേതാക്കളെയും കോണ്‍ഗ്രസും അഖിലേഷ് യാദവും ചേര്‍ന്ന് പ്രലോഭിപ്പിച്ച് പിടിച്ചിരുന്നു. ഇതും സ്മൃതിക്ക് എതിരായി.

പക്ഷെ സ്മൃതി ഇറാനി 2019ല്‍ നേടിയ വിജയം ചില്ലറയല്ല. അവര്‍ ഗാന്ധി കോട്ടയാണ് അന്ന് തകര്‍ത്തത്. അതിന്റെ പേരില്‍ അന്നു മുതലേ ഗാന്ധി കുടുംബവും സ്മൃതിയ്‌ക്കെതിരെ പല രീതികളില്‍ കരുക്കള്‍ നീക്കിയിരുന്നു. പല തവണ ഗാന്ധി കുടുംബം അമേഠിയില്‍ നടത്തിയ രഹസ്യ സര്‍വ്വേയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി നിന്നാല്‍ ജയിക്കേണ്ട കാര്യം കഷ്ടമാണെന്നായിരുന്നു ഫലം. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഭയന്നു. കാരണം രണ്ടാം തവണയും അമേഠിയില്‍ ഒരു ഗാന്ധി കുടുംബാംഗം തോറ്റാല്‍ അത് അവരുടെ അവസാനമായിരിക്കും. അതുകൊണ്ടാണ് ഒരു ഭാഗ്യ പരീക്ഷണം എന്ന നിലയില്‍ ഗാന്ധി കുടുംബവുമായി അടുത്ത് പരിചയമുള്ള കിഷോരി ലാല്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഗാന്ധി കുടുംബം എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച കുടുംബമാണ്. അവര്‍ അവരുടെ എല്ലാ സ്വാധീനങ്ങളും ഇക്കുറി സ്മൃതി ഇറാനിയ്‌ക്കെതിരെ പയറ്റിയിരുന്നു. അതില്‍ ചില നുണക്കഥകളും ജാതിക്കളിയും അവര്‍ ചേര്‍ത്തിരുന്നു. ഉദാഹരണത്തിന് ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരി സ്മൃതി ഇറാനിയാണ് എന്ന രീതിയിലെല്ലാമുള്ള കള്ളപ്രചാരണം.

എന്തായാലും സ്മൃതി ഇറാനി ഇപ്പോള്‍ മൗനത്തിലാണ്. കഴിഞ്ഞ ദിവസം അവര്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഭര്‍ത്താവ് ഇറാനിയ്‌ക്കൊപ്പം സ്മൃതി ആത്മവിശ്വാസത്തോടെ തന്നെയാണ് ക്യാമറകള്‍ക്ക് മുന്‍പില്‍ പോസ് ചെയ്തത്. തോല്‍വിക്ക് ശേഷം, തന്റെ വിജയത്തിലും പരാജയത്തിലും ഉറച്ച് നിന്നവര്‍ക്ക് സ്മൃതി ഇറാനി നന്ദി പറഞ്ഞിരുന്നു. പക്ഷെ ഈ മൗനത്തിന് ശേഷം സ്മൃതി ഇറാനി തിരിച്ചുവരുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. അവരുടെ മുറിവേറ്റിടത്ത് നിന്നും ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കഴിവ് അപാരമാണെന്ന് അവരെ അടുത്തറിയുന്നവര്‍ പറയുന്നു. ചിലപ്പോള്‍ ബിജെപി പാര്‍ട്ടിയുടെ ചുമതലകളിലേക്ക് അവര്‍ എത്തിയേക്കാം. എന്തായാലും 2029ല്‍ അമേഠിയില്‍ മറ്റൊരു സ്മൃതി ഇറാനിയെ നിങ്ങള്‍ കാണും. രാഹുല്‍ ഗാന്ധിയുടെ മുറിവില്‍ ഉപ്പു തേച്ചുകൊണ്ടുള്ള ഇരട്ടിപരിഹാസത്തിന് അന്ന് സ്മൃതി തന്നെ മറുപടി നല്‍കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags: smriti iraniSMRITIIRANITrollAmethi.Loksabha electionsRahul Gandhibjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies