Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവില്‍ പണമില്ല: വിഴിഞ്ഞത്ത് അടിസ്ഥാന സൗകര്യവികസനം അപര്യാപ്തം

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jul 13, 2024, 07:30 am IST
in Kerala

തിരുവനന്തപുരം: സ്വപ്‌നത്തോണി തീരമണയുകയും ആവേശത്തിന്റെ വാട്ടര്‍ സല്യൂട്ട് വാനിലുയരുകയും ചെയ്‌തെങ്കിലും വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തോടനുബന്ധിച്ചുള്ള വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കല്‍ ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ ധനവിനിയോഗവും പണക്ഷാമവും വികസനത്തെ പിന്നോട്ടുവലിക്കുകയാണെന്ന ആശങ്കയും പരക്കെ ഉയര്‍ന്നിട്ടുണ്ട്.

കരവഴിയുള്ള ചരക്കുനീക്കത്തിനു വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. നിലവില്‍ കടല്‍മാര്‍ഗം എത്തുന്ന ചരക്കില്‍ 16 ശതമാനമാണ് കരവഴി നീക്കുമെന്ന് കരുതുന്നത്. എന്നാല്‍ അതിനുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. 2022 ലെയും 23 ലെയും ബജറ്റുകളില്‍ ആയിരം കോടി വീതം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനമൊരുക്കുന്നതിന് ചെലവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാഥമിക സ്ഥലമേറ്റെടുപ്പുപോലും ബാലാരിഷ്ടതകളാലുഴലുന്നു.

ചൈനീസ് കമ്പനിയെ വിഴിഞ്ഞം തുറമുഖം ഏല്‍പ്പിക്കാത്തതിലുള്ള നീരസം ഇടതു സര്‍ക്കാരിന്റെ ഉള്ളിലൊളിപ്പിച്ചെങ്കിലും ‘ചങ്കിലെ ചൈന’ പ്രഖ്യാപനങ്ങളിലൂടെ തികട്ടിവന്നു. വിഴിഞ്ഞം തുറമുഖ വികസനത്തിന് ചൈനീസ് മാതൃക സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ ‘ഡച്ചുമാതൃക’പോലെ അതും മറ്റൊരു തമാശയായി. അന്തര്‍ദേശീയ നിക്ഷേപ സംഗമവും മാരിടൈം ഉച്ചകോടിയും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി.

മദര്‍ഷിപ്പിലെത്തുന്ന വമ്പന്‍ കണ്ടെയ്‌നറുകള്‍ കരമാര്‍ഗം ലക്ഷ്യത്തിലെത്തിക്കാന്‍ നിലവില്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ല. എന്‍എച്ച് ബൈപ്പാസിനെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന നാലുവരിപ്പാത പൂര്‍ത്തിയാകാന്‍ ഒന്നരവര്‍ഷത്തോളം സമയമെടുക്കും. തുറമുഖത്തു നിന്നും 15 മുതല്‍ 30 മീറ്റര്‍ ആഴത്തില്‍ ബാലരാമപുരത്ത് എത്തിച്ചേരുന്ന ഭൂഗര്‍ഭ റെയില്‍പ്പാത അനിശ്ചിതത്വത്തിന്റെ മണ്ണുമൂടി കിടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതിനാല്‍ സ്ഥലമേറ്റെടുപ്പുപോലും വെല്ലുവിളിയിലാണ്. കൊങ്കണ്‍ റെയില്‍വേയുമായി നിര്‍മാണ കരാര്‍ ഒപ്പിട്ടു എന്നതുമാത്രമാണ് ഇതിലുണ്ടായിട്ടുള്ള ഏക പുരോഗതി. എന്‍എച്ച് 66 മായി റോഡ് കണക്ടിവിറ്റി പൂര്‍ത്തിയായാലും ചരക്കുകള്‍ പൂര്‍ണമായും ഇതുവഴി നീക്കം ചെയ്യാനാകില്ല. അത് ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കിന് കാരണമാകും.

ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കാനുദ്ദേശിച്ച ഔട്ടര്‍റിങ് റോഡ് സ്ഥലമേറ്റെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. ഇതോടെ ഔട്ടര്‍ റിങ്‌റോഡിനോടുചേര്‍ന്ന് എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടി രൂപയുടെ ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ പദ്ധതിയും അനിശ്ചിതത്വത്തിലായി.

Tags: Vizhinjam International SeaportNo money in the coffersInfrastructural development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

Kerala

ആരാണ് വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങള്‍ക്കറിയാം; തള്ളുകാര്‍ക്കൊപ്പം തള്ളാന്‍ ഇല്ല: സുരേഷ്‌ഗോപി

Editorial

വിഴിഞ്ഞം വളരണം വിവാദങ്ങളില്ലാതെ

Kerala

വിഴിഞ്ഞം മത്സരിക്കുന്നത് സിംഗപ്പൂരിനോടും കൊളംബോയോടും; തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം: കേന്ദ്രമന്ത്രി

Kerala

20,000 കോടി കൂടി നിക്ഷേപിക്കുമെന്ന് കരണ്‍ അദാനി; 2029ല്‍ നാല് ഘട്ടവും പൂര്‍ത്തിയാക്കും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.