Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

രാജ്യാന്തര അവയവക്കടത്തിനൊപ്പം രാജ്യാന്തര മനുഷ്യക്കടത്തും ദുരൂഹമായ പണമിടപാടുകളും നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എൻഐഎ കേസ് ഏറ്റെടുത്തു.

Janmabhumi Online by Janmabhumi Online
Jul 3, 2024, 10:08 pm IST
in Kerala
ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)

FacebookTwitterWhatsAppTelegramLinkedinEmail

എറണാകുളം: കൊച്ചിയില്‍ അവയവക്കടത്തിന്റെ ഭാഗമായി  രാജ്യാന്തര മനുഷ്യക്കടത്തും ദുരൂഹമായ പണമിടപാടുകളും നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എൻഐഎ കേസ് ഏറ്റെടുത്തു.

അന്താരാഷ്ര് മാനങ്ങളുള്ള ഈ കേസ് എൻഐഎ കൊച്ചി യൂണിറ്റ് ആണ് ഏറ്റെടുത്തത്. നേരത്തെ ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഒരു സംസ്ഥാനത്തെ കേസ് എന്‍ ഐഎ ഏറ്റെടുക്കണമെങ്കില്‍ അതിന് ചില നടപടിക്രമങ്ങളുണ്ട്.

എന്‍ഐഎയ്‌ക്ക് ഈ കേസ് ഏറ്റെടുക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ആ അനുമതി ലഭിച്ചതോടെയാണ് എന്‍ഐഎ ബുധനാഴ്ച കേസ് ഏറ്റെടുത്തത്. കേസിൽ ഹൈദരബാദും ചെന്നെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടന്നു വരികയാണ്. കേസിലെ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. പ്രതാപന്‍ എന്ന വിളിപ്പേരുള്ള ബല്ലംകൊണ്ട രാമപ്രസാദ് ആണ് മുഖ്യസൂത്രധാരന്‍. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. കേസിൽ നാല് പ്രതികളുണ്ട്.

അവയവങ്ങള്‍ നല്‍കാന്‍ തയ്യാറായി വരുന്നവരുടെ മുന്‍പില്‍ ഇദ്ദേഹം പലപ്പോഴും ഡോക്ടറായി വേഷം കെട്ടി. ഹൈദരാബാദില്‍ തന്നെയുള്ള കെ.ആര്‍.എസ് രാമപ്രസാദ് എന്ന ഡോക്ടറുടെ മുറിയ്‌ക്ക് മുകളില്‍ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് പ്രതാപന്‍ എന്ന ബെല്ലംകൊണ്ട രാമപ്രസാദ് തട്ടിപ്പ് നടത്തിയത്. താഴത്തെ മുറിയിലെ ഡോ. രാമപ്രസാദിന്റെ ബോര്‍ഡിന്റെ മറവില്‍ താനാണ് ഡോ. രാമപ്രസാദ് എന്നാണ് അവയവം ദാനം ചെയ്യാന്‍ വരുന്നവരെ പരിചയപ്പെടുത്തിയത്. ജമ്മുകശ്മീര്‍, ദല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇയാള്‍ രോഗികളെ സംഘടിപ്പിച്ചിരുന്നു. പിന്നീട് ഈ രോഗികളെ ഇറാനിലേക്ക് അയക്കും. അവിടെ എത്തുന്ന രോഗികളെ കൈകാര്യം ചെയ്തിരുന്നത് സാബിത് നാസറാണ്.

പണമിടപാട് നടത്തിയിരുന്നത് ക്രിപ്റ്റോകറന്‍സിയില്‍

അവയവങ്ങള്‍ സ്വീകരിക്കുന്നവരും നല്കുന്നവരുമായുള്ള പണമിടപാടുകള്‍ നടത്തിയിരുന്നത് ക്രിപ്റ്റോ കറന്‍സിയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തുവരികയാണ്. പണമിടപാടുകള്‍ കൈകാര്യം ചെയ്തതില്‍ ഒരാള്‍  കൊച്ചി സ്വദേശി മധുവാണ്. ഇയാള്‍ പ്രതികള്‍ക്ക് പണം അയച്ചതിന്റെ രേഖകള്‍ കണ്ടെത്തി. അവയവ കടത്ത് സംഘത്തിലെ പ്രധാന ഏജന്‍റുമാരില്‍ ഒരാളാണ് തൃശൂര്‍ എടമുട്ടം സ്വദേശി സാബിത്ത് നാസര്‍. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി.

അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. അവയവങ്ങള്‍ ദാനം ചെയ്യുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ദാതാക്കളില്‍ നിന്നും അവയവങ്ങള്‍ സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്റ്റോ കറൻസി വഴിയാണ്.

ഇനി കോടതിയിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്യും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: sabith nazarBellamkonda ramadasKochi organ traffickingHuman TraffickingNIASabith NasarOrgan Trafficking
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ അറസ്റ്റിൽ : പ്രതിയെ എൻഐഎ ചോദ്യം ചെയ്യുന്നു

India

ആരാണ് ‘ജാട്ട് രന്ധാവ’, യൂട്യൂബർ പാകിസ്ഥാനിൽ ആരെയാണ് കണ്ടുമുട്ടിയത് ? ജ്യോതി മൽഹോത്രയുടെ കുറ്റസമ്മതത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

India

ജ്യോതി മൽഹോത്രയെ പിന്തുണച്ച് പാകിസ്ഥാൻ പത്രപ്രവർത്തക ഹിര ബടൂൽ എത്തി : ഇരുവരും തങ്ങളെ വിശേഷിപ്പിക്കുന്നത് സഹോദരിമാരെന്ന്

പാകിസ്ഥാനില്‍ ഫാത്തിമ എന്ന പേരില്‍ മുസ്ലിം യുവതിയായി പ്രത്യക്ഷപ്പെടുന്ന ജ്യോതി മല്‍ഹോത്ര (ഇടത്ത്)
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരി ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി

India

ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ച് അധികം താമസിയാതെ ചൈനയിലും താമസിച്ചു ; രഹസ്യങ്ങൾ അയച്ചിരുന്നത് വിവിധ ആപ്പുകളിലൂടെ

പുതിയ വാര്‍ത്തകള്‍

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

ഇന്ത്യയെയും , സൈന്യത്തെയും പരിഹസിച്ച ഷാഹിദ് അഫ്രീദിയ്‌ക്ക് വൻ വരവേൽപ്പ് നൽകി ദുബായിലെ മലയാളി സംഘടന ; വിമർശനം ഉയരുന്നു

അപകടകരമായ സാഹചര്യം, സ്‌കൂള്‍തുറക്കുന്നത് നീട്ടണമെന്ന് പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies