Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കും ആശങ്ക

ടി.എസ്. നീലാംബരന്‍ by ടി.എസ്. നീലാംബരന്‍
Jul 2, 2024, 08:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കും ആശങ്ക. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പു കേസ് കേരളത്തില്‍ പാര്‍ട്ടിയുടെ വേരറുക്കുമോയെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിന്.

സംസ്ഥാനത്ത് സിപിഎമ്മിന്റെ ശക്തി സഹകരണ ബാങ്കുകളാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കരുവന്നൂര്‍ കേസ് ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റ് ഭയന്ന് സിപിഎം നേതൃത്വം ഇ ഡിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുമൊരുങ്ങുകയാണ്. ഇതിനായി കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.

പാര്‍ട്ടിയെ കേസില്‍ പ്രതി ചേര്‍ക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം വിഷയത്തെ കാണുന്നത്.

കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് കരുവന്നൂര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ മിനിറ്റ്‌സുകളും കേസിന്റെ വിശദാംശങ്ങളും ഉടന്‍ നല്കാനാണ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണവും നല്കണം.

തട്ടിപ്പു കാലയളവായ 2012 മുതലുള്ള വിശദാംശങ്ങളാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. കരുവന്നൂരില്‍ പാര്‍ട്ടി ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരും വീഴ്ച വരുത്തി. ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് കരുവന്നൂര്‍ ഉണ്ടാക്കിയത്.
ഇ ഡി കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയും നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിക്കത് വലിയ തിരിച്ചടിയാകും. സംസ്ഥാനത്തെ സഹകരണ മേഖല തകരും. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഇ ഡിയെ തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഉപയോഗിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടിയെ നേരിട്ട് പ്രതി ചേര്‍ത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആശങ്കയിലാണ്. ഏതു നിമിഷവും പിടിവീഴുമെന്ന സാഹചര്യത്തിലാണ് നേതാക്കള്‍.

Tags: Karuvannur caseCPM Central Committee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകൾ വന്നേ പറ്റൂ : സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം തളളി വിമർശനവുമായി കേന്ദ്ര കമ്മിറ്റി

Kerala

കരുവന്നൂര്‍ കേസിലെ കുറ്റപത്രത്തില്‍ 26,000 പേജുകള്‍; പകര്‍പ്പെടുക്കണമെങ്കില്‍ 17 ലക്ഷം രൂപ വേണം; കേസില്‍ ഡിജിറ്റല്‍ കുറ്റപത്രമുണ്ടാക്കാന്‍ നീക്കം

Kerala

കരുവന്നൂര്‍ കേസില്‍ ഇപി ജയരാജനെ കുടുക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ ശ്രമിച്ചോ? സതീശന്‍ വെളപ്പായയുടെ ഡ്രൈവറുടെ അഭിമുഖം ഗൂഡാലോചനയോ?

Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു;ഇഡി ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies