Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം നെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി; ‘കനൽ തരി’ മൂന്നാം സ്ഥാനത്ത് ആകാഞ്ഞതിന്റെ സങ്കടം പേറുന്ന നിരവധി പാർട്ടിക്കാർ ആലപ്പുഴയിൽ ഉണ്ട്

ജിതിന്‍ കെ ജേക്കബ്ബ്‌ by ജിതിന്‍ കെ ജേക്കബ്ബ്‌
Jun 20, 2024, 07:24 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സിപിഎം നെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ മറ്റൊരു തെളിവാണ് ജി സുധാകരനെ പോലുള്ള ജനകീയ മുഖങ്ങൾക്ക് എതിരെ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ.
ഇന്നലെ വന്ന കീടങ്ങൾ വരെ ജി സുധാകരനെ പോലുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് എതിരെ വിഷം തുപ്പുന്നു.
കമ്മ്യൂണിസ്റ്റ്‌ കോട്ടയായ ആലപ്പുഴയിലെ ബിജെപിയുടെ മുന്നേറ്റം സിപിഎം അണികളുടെ പിന്തുണ കൊണ്ട് കൂടി ഉണ്ടായതാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളുടെയും നിയന്ത്രണം പകൽ സിപിഎംഉം രാത്രി താലിബാനികളും ആയവരുടെ കൈകളിൽ ആണ്.
കേരളത്തിലെ ഹിന്ദു പാർട്ടി എന്ന് പറഞ്ഞാൽ ഇപ്പോഴും സിപിഎം ആണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 25% വരുന്ന ഈഴവ സമൂഹമാണ് സിപിഎം ന്റെ അടിത്തറ. ആ അടിത്തറക്ക്‌ ആണ് വലിയ ഇളക്കം പറ്റിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ സ്ത്രീകളെ ഏത് വിധേനയും മല കയറ്റിക്കാൻ വേണ്ടി പാർട്ടിയിലെ ഹിന്ദുക്കളെ തെരുവിൽ ഇറക്കിയവർ തന്നെ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക തീവ്രവാദികൾക്ക് തെരുവിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പാർട്ടിയിലെ ഹിന്ദുക്കളെ തന്നെ ഉപയോഗിച്ചു…!
മുൻ ‘കനൽ തരി’ എം പി യുടെ മതപ്രസംഗം എല്ലാം കേട്ട് സഖാക്കളുടെ കണ്ണ് തള്ളിപ്പോയി.
വർഗീയ വിഷം പേറുന്ന ‘കനൽ തരിയെ’ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പാർട്ടിക്കാർ തന്നെയാണ് മുന്നിട്ട് ഇറങ്ങിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപിക്ക് ആലപ്പുഴയിൽ 3 ലക്ഷം വോട്ട് കിട്ടിയതിന്റെ പിന്നിലെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.
കെ സി വേണുഗോപാൽ അല്ലായിരുന്നു കോൺഗ്രസ്‌ സ്ഥാനാർഥി എങ്കിൽ ഒരുപക്ഷെ ബിജെപി ആലപ്പുഴയിൽ വിജയിക്കുക പോലും ചെയ്യുമായിരുന്നു.
ജി സുധാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പല തവണ ശ്രമിച്ചു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പാർട്ടിയെ പൂർണമായും നിയന്ത്രണത്തിൽ ആക്കി എന്ന ഘട്ടത്തിൽ ആണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. പാർട്ടി അണികൾ നൽകുന്ന മുന്നറിയിപ്പ് കൃത്യമാണ്, പാർട്ടിയെ ഇനിയും ഇസ്ലാമിസ്റ്റുകൾക്ക്‌ നിയന്ത്രിക്കാൻ വിട്ടുകൊടുത്താൽ വിപ്ലവ മണ്ണിൽ നിന്ന് പാർട്ടി അധികം വൈകാതെ തുടച്ചു നീക്കപ്പെടും..
തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണം ഇസ്ലാമിക പ്രീണനം ആണെന്ന് സിപിഐ തുറന്നു പറഞ്ഞ് കഴിഞ്ഞു. മരുമകനെ അടുത്ത സുൽത്താൻ ആക്കാൻ നോക്കുന്ന കാരണ ഭൂതന്റെ മുഖത്ത് നോക്കി അത് തുറന്ന് പറയാൻ നട്ടെല്ല് ഉള്ള ആരെങ്കിലും സിപിഎംൽ ഉണ്ടോ എന്ന് അറിയില്ല.
കേരളത്തിലെ 9 രാജ്യസഭാ സീറ്റുകളിൽ വെറും 2 എണ്ണം മാത്രമാണ് ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക്‌ ഉള്ളത് എന്നത് കൊണ്ട് തന്നെ പാർട്ടി സംസ്ഥാന ഘടകത്തെയും നിയന്ത്രിക്കുന്നത് ആരാണ് എന്ന് പറയേണ്ടല്ലോ.
ജി സുധാകരനെ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പാർട്ടിയിൽ വെറും അടിമകളായി ഇനിയും പ്രവർത്തകർ തുടരുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്. തിരഞ്ഞെടുപ്പ് ഫലം ഒരു സൂചന മാത്രമാണ്.
‘കനൽ തരി’ മൂന്നാം സ്ഥാനത്ത് ആകാഞ്ഞത് കഷ്ടിച്ചാണ്. അതിന്റെ സങ്കടം പേറുന്ന നിരവധി പാർട്ടിക്കാർ ആലപ്പുഴയിൽ ഉണ്ട് എന്നറിയുമ്പോഴാണ് പാർട്ടിയുടെ അടിത്തറ എത്രത്തോളം ഇളകി എന്ന് മനസിലാകുക.

Tags: Jithin K Jacob
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

Kerala

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ലെബനന്‍  സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം
Article

ലബനൻ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’: ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies