Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആഗോള വൈജ്ഞാനിക സേതുവിന്റെ വീണ്ടെടുപ്പ്: എസ്. ജയശങ്കര്‍

ലോകത്തിന്റെ വിജ്ഞാനകേന്ദ്രം

Janmabhumi Online by Janmabhumi Online
Jun 20, 2024, 01:31 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ആഗോള വൈജ്ഞാനിക സേതുവിന്റെ വീണ്ടെടുപ്പാണ് നളന്ദയില്‍ നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ഭൂതകാലത്തിനപ്പുറമുള്ള ബന്ധമാണ് നളന്ദ സമ്മാനിക്കുന്നതെന്നും പുതിയ കാമ്പസിന്റെ ഉദ്ഘാടന വേദിയില്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ആസിയാന്‍-ഭാരത സര്‍വകലാശാല ശൃംഖലയായി നളന്ദ പ്രവര്‍ത്തിക്കുകയാണ്. വിദ്യാഭ്യാസം, പരിശീലനം എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗ്ലോബല്‍ സൗത്ത് എന്ന കാഴ്ചപ്പാടിനെ സാക്ഷാത്ക്കരിക്കുകയാണ് നളന്ദ. നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നളന്ദയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത് എന്നത് സന്തോഷകരമാണ്. നളന്ദയുടെ പുനരുജ്ജീവനം ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും വലിയ സന്ദേശങ്ങളാണ് നല്കുന്നത്, ജയശങ്കര്‍ പറഞ്ഞു.

2010ലെ നളന്ദ സര്‍വകലാശാല നിയമം വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലാണ് സര്‍വകലാശാല. ബൗദ്ധികവും താത്വികവും ചരിത്രപരവും ആത്മീയവുമായ പഠനങ്ങള്‍ക്കുള്ള അന്താരാഷ്‌ട്ര കേന്ദ്രമെന്ന വിശേഷണത്തോടെയാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ(ആസിയാന്‍) ഉച്ചകോടിയില്‍ നളന്ദയുടെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിടുന്നത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ നിര്‍മാണം വേഗത്തിലായി. 2014ല്‍ താത്കാലിക കേന്ദ്രത്തില്‍ 14 വിദ്യാര്‍ഥികളുമായി ആരംഭിച്ച കാമ്പസ് നിര്‍മാണം 2017ലാണ് തുടങ്ങിയത്.

ഭാരതത്തെ കൂടാതെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണേ ദാരുസ്സലാം, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മൗറീഷ്യസ്, മ്യാന്മര്‍, ന്യൂസീലാന്‍ഡ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്നാം രാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. 137 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല സ്‌കോളര്‍ഷിപ്പുകള്‍ നല്കുന്നു. ഇവയില്‍ ആസിയാന്‍-ഭാരത ഫണ്ട് മുഖേനയുള്ള സ്‌കോളര്‍ഷിപ്പുകള്‍, ബിംസ്റ്റെക് സ്‌കോളര്‍ഷിപ്പുകള്‍, വിദേശകാര്യ വകുപ്പിന്റെ ഭൂട്ടാന്‍ സ്‌കോളര്‍ഷിപ്പ് എന്നിവ ഉള്‍പ്പെടുന്നു.
ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ റിസര്‍ച്ച് കോഴ്സുകള്‍, ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ സര്‍വകലാശാലയിലുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ മാത്രം അഞ്ഞൂറിലേറെ വിദേശ വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ പഠിച്ചു മടങ്ങി.

2022-24, 2023-25ലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും 2023-27ലേക്കുള്ള പിഎച്ച്ഡി കോഴ്സുകളിലേക്കും പ്രവേശനം നേടിയവരില്‍ അര്‍ജന്റീന, ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ഘാന, ഇന്തോനേഷ്യ, കെനിയ, ലാവോസ്, ലൈബീരിയ, മ്യാന്മര്‍, മൊസാംബിക്ക്, നേപ്പാള്‍, നൈജീരിയ, റിപ്പബ്ലിക്ക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍, ശ്രീലങ്ക, സെര്‍ബിയ, സിയറ ലിയോണ്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, ഉഗാണ്ട, അമേരിക്ക, വിയറ്റ്നാം, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്.

രണ്ടായിരം ഇരിപ്പിടങ്ങളുള്ള 40 ക്ലാസ് മുറികളുമായി രണ്ട് അക്കാദമിക് ബ്ലോക്കുകള്‍, രണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, രണ്ട് ഓഡിറ്റോറിയങ്ങള്‍, വിദ്യാര്‍ഥി ഹോസ്റ്റലുകള്‍, അക്കാദമിക് റെസിഡന്‍ഷ്യല്‍ ഹൗസിങ്ങിന്റെ 197 യൂണിറ്റുകള്‍ എന്നിവ കാമ്പസില്‍ പൂര്‍ത്തിയായി. അതിഥി മന്ദിരം, ഒരേ സമയം ആയിരം പേര്‍ക്ക് ഉപയോഗിക്കാവുന്ന ഭക്ഷണശാല, രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്ന ആംഫി തിയേറ്റര്‍, യോഗ കേന്ദ്രം, സ്പോര്‍ട്സ് കേന്ദ്രം, മെഡിക്കല്‍ സെന്റര്‍, കൊമേഴ്സ്യല്‍ സെന്റര്‍, ഫാക്കല്‍ട്ടി ക്ലബ് എന്നിവയുമുണ്ട്.

Tags: S. Jaya ShankarNalanda UniversityGlobal Knowledge Bridge
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നളന്ദ സര്‍വകലാശാലയിലെ ഓണാഘോഷത്തിന് തിരുവാതിര 
അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍
Kerala

നളന്ദ സര്‍വ്വകലാശാലയ്‌ക്ക് ആവേശമായി ഓണാഘോഷം

നന്ദിത പ്രഭു സര്‍വകലാശാലയുടെ കവാടത്തിന് മുമ്പില്‍
Kerala

നളന്ദയില്‍ അഭിമാനത്തോടെ നന്ദിത

ബിഹാറിലെ രാജ്ഗിറില്‍ ഉദ്ഘാടനം ചെയ്ത നളന്ദ 
സര്‍വകലാശാലയുടെ കവാടം
India

അധിനിവേശത്തിന്റെ അടയാളമല്ല, നളന്ദ ഭാരതത്തിന്റെ അഭിമാനം

India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

India

നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്റെ ഭാഗം, നളന്ദയുടെ പുനർനിർമ്മാണം സുവർണ്ണ കാലഘട്ടത്തിന് തുടക്കമിടും: പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies