Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടും നിവേദകസംഘത്തെ പോലീസ് തടഞ്ഞു; കോടതി കുടഞ്ഞു; ആനന്ദബോസിന്റെ മുന്നില്‍ പരാതികെട്ടഴിച്ച് ഇരകള്‍

Janmabhumi Online by Janmabhumi Online
Jun 17, 2024, 09:08 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളിൽ ഇരയായവർ ഞായറാഴ്ച പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഗവർണറെ തങ്ങളുടെ ആവലാതികൾ അറിയിച്ചു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ അക്രമത്തിന് ഇരയായവരിൽ 106 പേരാണ് രാജ്ഭവനിലെത്തിയത്.

പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഗവർണറുടെ കടമ നിർവഹിക്കാൻ ഭരണഘടനാപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ ഡോ സിവിആനന്ദബോസ് ഉറപ്പു നൽകി. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബംഗാളി ഭാഷയിൽ ഗവർണർ നിവേദകസംഘത്തോട് പറഞ്ഞു,

ഗവർണർ അനുമതി നൽകിയിട്ടും നിവേദകസംഘം രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞ നടപടിക്കെതിരെ ഗവർണറും കൊൽക്കത്ത ഹൈക്കോടതിയും കർശന നിലപാടെടുത്തതോടെയാണ് ഗുണ്ടാ ആക്രമണത്തിന്റെ ഇരകൾ .കോടതിവിധിയുടെയടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഗവർണറെ കാണാനെത്തിയത്.

സുവേന്ദു അധികാരി അക്രമത്തിനിരയായവരുടെ ദയനീയാവസ്ഥ വിവരിച്ചു. കുറ്റവാളികളെ ശിക്ഷിക്കുന്നതിനും അതിജീവിച്ചവരെ സംരക്ഷിക്കുന്നതിനും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് കേന്ദ്ര ഗവൺമെൻ്റിന് അയക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അക്രമത്തിന് ഇരയായവരെയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും രാജ്ഭവനിൽ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിയിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനർജിക്ക് കത്തയച്ചിരുന്നു.

അതിനിടെ, രേഖാമൂലം അനുമതി ലഭിച്ചിട്ടും രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞുവെന്ന് കാണിച്ച് അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.കേസ് പരിഗണിച്ച കൽക്കട്ട ഹൈക്കോടതി ബംഗാൾ ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് അത്ഭുതം കൂറി. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവൻ സന്ദർശിക്കാമെന്ന് കോടതി വിധിച്ചു.

കോടതി നൽകിയ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ, അക്രമത്തിന് ഇരയായവർ തന്നെ സന്ദര്ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി രാജ്ഭവനിൽ പ്രവേശിക്കുന്നത് വിലക്കി. ഗവർണർ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്ഭവൻ ഡ്യുട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവർണർ നിർദേശം നൽകി.

ബുർബസാറിലെ മഹേശ്വരി ഭവൻ സന്ദർശിച്ച ഗവർണർ ബോസ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം ടിഎംസി വൻതോതിൽ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു, സന്ദർശന വേളയിൽ, മഹേശ്വരി ഭവനിൽ താമസിക്കുന്ന 150 ഓളം ആളുകളുമായി ഗവർണർ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.

“ഇരകളെ ഞാൻ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവർണർ എന്ന നിലയിൽ, എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുമ്പ് ഞാൻ നീതിപൂർവ്വം പെരുമാറാൻ ആഗ്രഹിക്കുന്നു. സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം.” ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങൾ മുഖ്യമന്തിക്ക് നൽകിയ കത്തിൽ ഗവർണർ ആനന്ദബോസ് ആവർത്തിച്ചോർമിപ്പിച്ചു.

Tags: C V Anadabose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

CV Ananda Bose
India

ചെന്നെയിൽ ബംഗാളിയുവാവിന്റെ പട്ടിണി മരണം: സർക്കാർ അനാസ്ഥയിൽ രോഷാകുലനായി ഗവർണർ

India

ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റം രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ : സി.വി. ആനന്ദബോസ്

India

ബംഗാൾ ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പ്രസ്താവനാവിലക്കും

c v anadabose
India

ബില്ലുകൾ രാജ്ഭവനിൽ കെട്ടിക്കിടക്കുന്നു എന്ന പ്രചാരണം അവാസ്തവം: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്

India

ബംഗാളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ച് മമത

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം: നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയപ്പോള്‍ ധൂര്‍ത്തജീവിതത്തിന്‍റെ പ്രതീകമായ പഴയകാല വിജയ് മല്ല്യ(ഇടത്ത്) ഇന്ത്യ വിട്ടോടിപ്പോയി ലണ്ടനില്‍ കഴിയുന്ന ഇപ്പോഴത്തെ വിജയ് മല്ല്യ (വലത്ത്)

വിജയ് മല്ല്യയെ വെള്ളപൂശാന്‍ ശ്രമം; മല്ല്യ ഇനിയും 7000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്; മാധ്യമസമ്മര്‍ദ്ദവും രാഷ്‌ട്രീയസ്വാധീനവും വിലപ്പോകില്ല

ഇനി അനങ്ങിയാൽ മുച്ചൂടും തീർക്കുമെന്ന് മുന്നറിയിപ്പ് ; പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി സർവകക്ഷി സംഘം മടങ്ങിയെത്തി ; വൈറലായി ചിത്രങ്ങൾ

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം ; മൊഴി നൽകാൻ പൊലീസിനു മുന്നിൽ എത്താതെ ജീവനക്കാർ

വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു, പ്രശ്‌ന പരിഹാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍

എറണാകുളത്ത് പാസ്റ്റര്‍മാരുടെ പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി; പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷനേതാവ്; ദൈവം നല്ലബുദ്ധി നല്‍കട്ടെയെന്ന് ജെ.പി. നദ്ദ

തീപിടിച്ച കപ്പലിന്റെ ദൃശ്യം

ചരക്ക് കപ്പലിലെ തീ കെടുത്താനുളള ശ്രമം ഫലവത്താകുന്നു, തീ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies