Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീട്ടില്‍ വേശ്യാലയം നടത്തുന്നുവെന്ന് മാസിക;കാരണം അറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നു;കനി കുസൃതി

Janmabhumi Online by Janmabhumi Online
Jun 15, 2024, 06:16 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കാന്‍ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയ നടിയാണ് കനി കുസൃതി. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റുമായാണ് കനി കുസൃതിയും ദിവ്യ പ്രഭയും കാനിലെത്തിയത്. ചിത്രം കാനില്‍ പുരസ്‌കാരം നേടി ചരിത്രം കുറിക്കുകയും ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുര്‌സകാരമടക്കം നേടിയിട്ടുണ്ട് കനി കുസൃതി. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും കനി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

കാനില്‍ പലസ്തീന് പിന്തുണയറിയിച്ചും കനി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുട്ടിക്കാലത്ത് തന്നേയും കുടുംബത്തേയും കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുമായിരുന്നു എ്ന്നാണ് കനി പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സമൂഹം കനിയേയും മാതാപിതാക്കളേയും കാണുന്ന രീതി ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കനി.

കുട്ടിക്കാലത്തൊക്കെ ഒന്നോ രണ്ടോ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നേയുള്ളൂ. ചിലപ്പോള്‍ ഇഷ്ടമുള്ള ബന്ധുക്കളില്‍ ആരെങ്കിലും അച്ഛനേയും അമ്മയേയും കുറിച്ച് എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അതെന്താ അങ്ങനെ പറഞ്ഞത് എന്ന് തോന്നിയിട്ടുണ്ട് എന്നാല്ലാതെയൊന്നും ഇല്ലെന്നാണ് താരം പറയുന്നത്. പിന്നാലെയാണ് കനി തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുന്നത്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേയും മൈത്രേയന്റേയും ജയശ്രീ ചേച്ചിയുടേയും എന്റേയും ഫോട്ടോകള്‍ ഫയര്‍, ക്രൈം മാസികകളില്‍ വന്നിട്ടുണ്ട.് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ വന്നിട്ടുണ്ട്. ഇവര്‍ ഇവിടെ വേശ്യാലയം നടത്തുകയാണ്, അച്ഛനും ഈ കുട്ടിയെ എന്തെങ്കിലുമൊക്കെ ചെയ്തു കാണും എന്നൊക്കെ പറഞ്ഞായിരുന്നു എഴുതിയിരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലമാണെന്ന് ഓര്‍ക്കണം, കനി പറയുന്നു.

ഞാന്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ തരം കുട്ടികളുമുണ്ടായിരുന്നു. അധ്യാപകരൊക്കെ കണ്‍വെന്‍ഷനലാണ്. ഇതൊക്കെ അവരും കണ്ടു കാണും. എന്റെ വീടിന്റെ മുന്നിലുള്ള കടയിലാണ് ഇതൊക്കെ തൂങ്ങി കിടത്തുന്നത്. എന്നോട് ആരുമൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ചിലര്‍ അകലം പാലിക്കുകയും, അടുത്ത കൂട്ടുകാരോട് വീട്ടില്‍ നിന്നും അച്ഛനും അമ്മയും കനിയോട് മിണ്ടരുത് എന്ന് പറയുക ഒക്കെ ഉണ്ടായിട്ടുണ്ട്. എന്താണ് കാരണം എന്നറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നുവെന്നും കനി പറയുന്നു.

അതൊക്കെ ഞാനും മൈത്രേയും ജയശ്രീ ചേച്ചിയും ഇരുന്ന് സംസാരിക്കുമായിരുന്നു. ഇങ്ങനൊക്കെ ആളുകള്‍ പറയുമെന്ന് അറിയാമായിരുന്നു. എനിക്ക് ആ ക്ലാരിറ്റി ഉണ്ടായിരുന്നു. ആ സമയത്ത് അവര്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടിയും എല്‍ജിബിടിക്യു കമ്യൂണിറ്റിയ്‌ക്ക് വേണ്ടിയുമൊക്കെ പ്രവര്‍ത്തിക്കുന്ന കാലമാണ്. ഒരുപാട് ആളുകള്‍ വീട്ടില്‍ വന്നു പോകുമായിരുന്നു എന്നും കനി പറയുന്നു.

വീടിന്റെ ഉടമ പരിഷത്തിന്റെ ആളായിരുന്നു. അദ്ദേഹം ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ചുറ്റുമുള്ളവര്‍ ഇവിടെ അനാശാസ്യം നടക്കുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുമായിരുന്നു. അങ്ങനൊക്കെയാണ് ഞാന്‍ വളര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണുന്നതിലും ഒരുപാട് നേരിട്ട് ഫെയ്‌സ് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

Tags: Social MediaMalayalam MovieKani Kusruthican Filim Festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

New Release

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

Music

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

Entertainment

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

പുതിയ വാര്‍ത്തകള്‍

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ അലയടിക്കുന്നൂ മുരുകന്റെ സ്കന്ദ ഷഷ്ടി ശ്ലോകം….ദ്രാവിഡ നാട്ടില്‍ ഹിന്ദുത്വം ഉണരുന്നു

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies