Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോദ്ധ്യ: നഷ്ടപരിഹാരം നല്കിയില്ലെന്നതും കെട്ടുകഥ; കൈമാറിയത് 1255.06 കോടി, പുനരധിവാസവും നേരത്തെ പൂര്‍ത്തിയാക്കി

Janmabhumi Online by Janmabhumi Online
Jun 13, 2024, 01:07 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന നഗരവികസനത്തിനായി ഭൂമിയും വീടും ഒഴിഞ്ഞവര്‍ക്ക് സമ്പൂര്‍ണമായും നഷ്ടപരിഹാരം നേരത്തെതന്നെ നല്കിയിട്ടുള്ളതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ്‌കുമാര്‍.

രാമജന്മഭൂമി പഥ്, ഭക്തി പഥ്, രാംപഥ്, പഞ്ച്‌കോശി പരിക്രമ മാര്‍ഗ്, ചൗദാ കോസി പരിക്രമ മാര്‍ഗ്, അയോദ്ധ്യ വിമാനത്താവളം എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് ജനങ്ങളില്‍ ചിലര്‍ക്ക് ഭൂമിയും വീടും വിട്ടുകൊടുക്കേണ്ടിവന്നത്. 1,253.06 കോടി രൂപ ഇവര്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തു.

ഭൂമി നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാലാണ് അയോദ്ധ്യയില്‍ ബിജെപി തോറ്റതെന്ന് പ്രചരിപ്പിച്ച വീഡിയോകളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്‌കുമാര്‍. ക്ഷേത്ര നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കട, വീട്, സ്ഥല ഉടമകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവാസം പൂര്‍ത്തിയാക്കിയതാണ്. എക്‌സ്‌ഗ്രേഷ്യയും നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ചരിത്രപരവും പുരാണപരവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് അയോദ്ധ്യയെ ആധുനിക നഗരമായി വികസിപ്പിക്കുക എന്ന ആശയം മുന്നോട്ടുപോകും. റോഡുകളുടെ വീതി കൂട്ടല്‍ ഇതിന് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4,616 കടയുടമകളെ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവും റോഡുകളുടെ വീതി കൂട്ടലും ബാധിച്ചിരുന്നു. ഭാഗികമായി പൊളിച്ച കടകളുടെ വലുപ്പമനുസരിച്ച്, കടയുടമകള്‍ക്ക് എക്‌സ്‌ഗ്രേഷ്യ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കടകളും ഭരണകൂടംതന്നെ മോടി പിടിപ്പിച്ച് നല്കിയിട്ടുണ്ട്. കടകള്‍ നല്കിയെന്ന് മാത്രമല്ല, തീര്‍ത്ഥാടനം പുരോഗമിച്ചതോടെ അവര്‍ക്ക് കച്ചവടവും നേരത്തെയുള്ളതിന്റെ പല മടങ്ങായി വര്‍ധിച്ചു. റോഡുകളുടെ വീതികൂട്ടല്‍ കാരണം 79 കുടുംബങ്ങളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. 1,845 ഭൂ, കെട്ടിട ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 300.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുത്ത എല്ലാവരെയും ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവസിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 952.39 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

 

Tags: AyodhyaRehabilitation1255.06 crores transferred
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies