Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന് തിരിച്ചടി; ദല്‍ഹിയില്‍ ഏഴും ജയിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 10:07 pm IST
in India
ന്യൂദല്‍ഹി മണ്ഡലത്തില്‍ വിജയത്തിനുശേഷം ബാന്‍സുരി സ്വരാജ്

ന്യൂദല്‍ഹി മണ്ഡലത്തില്‍ വിജയത്തിനുശേഷം ബാന്‍സുരി സ്വരാജ്

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിട്ടും രാജ്യതലസ്ഥാനത്ത് താരം ബിജെപി തന്നെ. പതിവു പോലെ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടി. 2014 മുതല്‍ ദല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിക്കുന്നത്. 54.24 ശതമാനം വോട്ടുകളോടെയാണ് ബിജെപിയുടെ ദല്‍ഹിയിലെ വിജയം.

കനത്ത മത്സരം നടന്ന ഏക മണ്ഡലം ചാന്ദ്നി ചൗക്ക് ആയിരുന്നു. ഇവിടെ കോണ്‍ഗ്രസിന്റെ ജയ്‌പ്രകാശ് അഗര്‍വാള്‍ ആദ്യഘട്ടങ്ങളില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് ബിജെപിയുടെ പ്രവീണ്‍ ഖണ്ഡേവാള്‍ മുന്നിലേക്കെത്തി. ഒടുവില്‍ 90,000 വോട്ടുകള്‍ക്കാണ് ബിജെപി ഇവിടെ വിജയിച്ചത്.

ന്യൂദല്‍ഹി മണ്ഡലത്തില്‍ ബാന്‍സുരി സ്വരാജ് 77,432 വോട്ടുകള്‍ക്കാണ് ആപ്പ് നേതാവ് സോമനാഥ് ഭാരതിയെ പരാജയപ്പെടുത്തിയത്. തോറ്റാല്‍ തല മൊട്ടയടിക്കുമെന്നായിരുന്നു സോമനാഥ് ഭാരതിയുടെ പ്രഖ്യാപനം. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷനും സിറ്റിങ് എംപിയുമായ മനോജ് തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ പരാജയപ്പെടുത്തി. ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ക്കാണ് മനോജ് തിവാരി ഇവിടെ വിജയിച്ചത്.

വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലാണ് ബിജെപിയുടെ ഏറ്റവും വലിയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉദിത് രാജിനെ ബിജെപിയുടെ യോഗേന്ദ്ര ചന്ദോലിയ രണ്ടേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പടിഞ്ഞാറന്‍ ദല്‍ഹിയില്‍ ബിജെപിയുടെ കമല്‍ജീത് ഷെരാവത്ത് ആപ്പിന്റെ മഹാബല്‍ മിശ്രയെ 1.78 ലക്ഷം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. സൗത്ത് ദല്‍ഹിയില്‍ ബിജെപിയുടെ രാംവീര്‍സിങ് ബുധൂരിയുടെ വിജം ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ്. ആപ്പിന്റെ സഹിറാം ഇവിടെ പരാജയപ്പെട്ടു. ആപ്പ് വിജയം ഉറപ്പിച്ചെന്ന് അവകാശപ്പെട്ട കിഴക്കന്‍ ദല്‍ഹിയില്‍ അവരുടെ കുല്‍ദീപ് കുമാറിനെ 82,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മല്‍ഹോത്ര പരാജയപ്പെടുത്തിയത്.

പഞ്ചാബിലും ആപ്പിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഹോഷിയാര്‍പൂര്‍, ആനന്ദ്പൂര്‍സാഹിബ്, സംഗ്രൂര്‍ സീറ്റുകളില്‍ മാത്രമാണ് ആപ്പിന് വിജയം. ബിജെപി സഖ്യമുപേക്ഷിച്ച് മത്സരിച്ച ശിരോമണി അകാലിദളിന്റെ വിജയം അവരുടെ കോട്ടയായ ബത്തിന്‍ഡയില്‍ മാത്രമൊതുങ്ങി. മുന്‍കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ അരലക്ഷം വോട്ടിന് ഇവിടെ വിജയിച്ചു. തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിയാവാനെത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ആപ്പ് വെറും മൂന്നു സീറ്റിലേക്ക് ഒതുങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ മത്സരിച്ചെങ്കിലും പഞ്ചാബില്‍ മാത്രമാണ് ആപ്പിന് വിജയിക്കാനായത്.

Tags: delhiNDAArvind KejriwalLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.