Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീര്‍ വീണ്ടും തളിര്‍ക്കുന്നു; എത്തിയത് 12.5 ലക്ഷം പേര്‍, ഹോട്ടലുകളെല്ലാം ജൂൺ മധ്യം വരെ ബുക്കിങ് ഫുൾ

Janmabhumi Online by Janmabhumi Online
Jun 1, 2024, 03:54 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്തതോടെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരം തളിര്‍ത്ത് പൂക്കുന്നു. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം പേരാണ് ഭാരതത്തിന്റെ ശിരസെന്ന് കരുതുന്ന ജമ്മുകശ്മീരില്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ കുതിപ്പ് ഏതാനും മാസങ്ങള്‍ കൂടി തുടര്‍ന്നാല്‍ 2024ല്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ വിനോദ സഞ്ചാരികളുടെ പ്രവാഹത്തിനാകാം രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലെയും പഹല്‍ഗാം, സോനാമാര്‍ഗ് എന്നിവിടങ്ങളിലെയും ഹോട്ടലുകള്‍ ജൂണ്‍ മധ്യം വരെ പൂര്‍ണമായും ബുക്കു ചെയ്തുകഴിഞ്ഞു. ഗസ്റ്റ് ഹൗസകള്‍ ഹോം സ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയുടെ അവസ്ഥയും വ്യത്യസ്ഥമല്ലെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.

ക്രമസമാധാന നില വളരെയേറെ മെച്ചപ്പെട്ടതാണ് വലിയ അനുഗ്രഹമായത്. ആഭ്യന്തര വിനോദസഞ്ചാരികള്‍ മാത്രമല്ല വിദേശികളും വലിയ തോതില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇത് വന്‍തോതില്‍ നമുക്ക് വിദേശനാണ്യവും നേടിത്തരും. വിദേശികള്‍ നല്ലവണ്ണം ചെലവഴിക്കുന്നുമുണ്ട്. കശ്മീരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മുഴുവന്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഹിമാലയത്തില്‍ 3,888 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നതോടെ സാധാരണ വിനോദസഞ്ചാരികരളുടെ വരവ് കുറയാറുണ്ട്. തീര്‍ത്ഥാടകരുടെ തിരക്കാണ് കാരണം. എന്നാല്‍ ഇക്കുറി ജൂണ്‍ 29നാണ് അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നത്. 52 ദിവസത്തെ യാത്ര ആഗസ്ത് 19 ന് സമാപിക്കും. അതിനാല്‍ ഇക്കുറി തീര്‍ത്ഥാടകരുടെ വരവ് വിനോദസഞ്ചാരത്തെ ബാധിക്കില്ല.

രാജ്യത്ത് പലയിടത്തും ചൂടു കൂടുന്നതും അവിടത്തുകാര്‍ ജമ്മുകശ്മീര്‍ തെരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്. ഗുജറാത്ത്, തമിഴ്‌നാട്, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്ന് ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ജൂണ്‍ പകുതി മുതല്‍ ദല്‍ഹി, പഞ്ചാബ് സ്വദേശികളാകും എത്തുക. പുഷ്പ, ഫല കൃഷി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വരുമാനമാര്‍ഗമാണ് വിനോദസഞ്ചാരം. വര്‍ഷം 10,000 കോടിയാണ് പുഷപ, തോട്ട കൃഷി വഴി ലഭിക്കുന്നത്. വിനോദ സഞ്ചാരം വഴി വര്‍ഷം 8,000 കോടിയും. പുഷ്പ, ഫല കൃഷി വഴി തോട്ടമുടമകള്‍ക്കാണ് വലിയ നേട്ടമുണ്ടാകുന്നതെങ്കില്‍ ഡ്രൈവര്‍മാര്‍, കുതിരക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഗൈഡുകള്‍, ഓട്ടോക്കാര്‍, ഹോട്ടലുകള്‍, ചെറുകിട വ്യാപാരികള്‍ ഹൗസ് ബോട്ടുകാര്‍, വള്ളക്കാര്‍, കരകൗശല വസ്തുക്കള്‍, കശ്മീരി ഷാളുകള്‍ തുടങ്ങിവയരുടെ വില്പനക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ക്കാണ് മികച്ച വരുമാനം ലഭിക്കുന്നത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനം ശക്തമായതോടെയാണ് ജമ്മുകശ്മീര്‍ ആകെത്തകര്‍ന്നത്.

ദാല്‍ തടാകത്തിലെ ബോട്ടു യാത്രയും മറ്റുമായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയും ഭയപ്പെടുത്തി ഓടിച്ചും ഭീകരരുടെ വിളയാട്ടം തുടങ്ങിയതോടെ, ജമ്മുകശ്മീര്‍ നഷ്ടപ്പെട്ട ലോകമാവുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഭീകര പ്രവര്‍ത്തനം ഭാരതത്തിനു തന്നെ തലവേദനയുമായി.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ്, ഭീകരര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ തുടങ്ങിയതും വിനോദ സഞ്ചാരം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും. 370-ാം വകുപ്പ് നീക്കിയതോടെ ഭീകരപ്രവര്‍ത്തനം വളരെക്കുറഞ്ഞു.

Tags: TourismJammu Kashmirsreenagarpahalgham
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

Kerala

കാറ്റും കടലാക്രമണ സാധ്യതയും: ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം വേണ്ട, 31 വരെ മത്സ്യബന്ധനവും വിലക്കി

Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Kerala

വയനാട് ജില്ലയില്‍ ചുവപ്പ് ജാഗ്രത: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പുതിയ വാര്‍ത്തകള്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies