Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിക്കസ്‌ക്യൂറിയായി പ്രവര്‍ത്തിച്ചതിന് ഓണറേറിയം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആര്‍. ബസന്ത്; അഡ്വ. കെ. ഭാസ്‌കരന്‍ നായര്‍ ഫൗണ്ടേഷന് സംഭാവനയായി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 10:20 pm IST
in India

ന്യൂദല്‍ഹി: അമിക്കസ്‌ക്യൂറിയായി പ്രവര്‍ത്തിച്ചതിന് ഓണറേറിയം സ്വീകരിക്കാന്‍ വിസമ്മതിച്ച് മുതിര്‍ന്ന അഭിഭാഷകന്‍. ഈ തുക അഭിഭാഷകന്റെ സീനിയറിന്റെ പേരിലുള്ള ഫൗണ്ടേഷന് കക്ഷികള്‍ സംഭാവനയായി കൈമാറി.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ആണ് അമിക്കസ്‌ക്യൂറിയായി പ്രവര്‍ത്തിച്ചതിനുള്ള ഫീസ് സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് കേസിലെ കക്ഷികള്‍ ആര്‍. ബസന്തിന്റെ സീനിയര്‍ ആയിരുന്ന അഭിഭാഷകന്‍ കെ. ഭാസ്‌കരന്‍ നായരുടെ പേരിലുള്ള ഫൗണ്ടേഷന് 45 ലക്ഷം രൂപ സംഭാവനയായി നല്കി.

രണ്ട് കമ്പനികളുടെ നിയന്ത്രണവും ഓഹരിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് 2010ല്‍ സുപ്രീംകോടതിയിലെത്തിയത്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജസ്റ്റിസ്‌കുര്യന്‍ ജോസഫും ജസ്റ്റിസ് ആര്‍. ഭാനുമതിയും അടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയും ആര്‍. ബസന്തിനെ മധ്യസ്ഥനായി നിയമിക്കുകയുമായിരുന്നു. ചര്‍ച്ചയെതുടര്‍ന്ന് 2017ല്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല തയാറായി. അന്ന് കക്ഷികള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ ആര്‍. ബസന്തിന് ഫീസ് നല്കാന്‍ തയാറായിരുന്നു. എന്നാല്‍ ആ തുക സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് ബസന്തിന് കൈമാറാന്‍ നിശ്ചയിച്ചിരുന്ന 20 ലക്ഷം രൂപ കക്ഷികള്‍ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിക്ക് കൈമാറി. ബസന്തിന്റെ ജൂനിയര്‍ ആയി പ്രവര്‍ത്തിച്ച അഭിഭാഷകന്‍ എ. കാര്‍ത്തിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഫീസ് വാങ്ങിയിരുന്നില്ല.

2017ല്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല പൂര്‍ണ്ണമായും നടപ്പാക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് ആര്‍. ബസന്തിനെ കേസിലെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു. തുടര്‍ന്ന് ബസന്ത് നേതൃത്വം നല്കി നടത്തിയ ചര്‍ച്ചകളില്‍ തര്‍ക്കത്തിന് പരിഹാരമായി. എന്നാല്‍ അദ്ദേഹം ഓണറേറിയം സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. കെ. ഭാസ്‌കരന്‍ നായര്‍ ഫൗണ്ടേഷന് കക്ഷികള്‍ 45 ലക്ഷം രൂപ സംഭാവനയായി നല്കിയത്. കെ. ഭാസ്‌കരന്‍ നായരുടെ ജൂനിയര്‍ ആയാണ് ആര്‍. ബസന്ത് അഭിഭാഷകവൃത്തി ആരംഭിച്ചത്. ദീര്‍ഘകാലം കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു ആര്‍. ബസന്ത്. ആര്‍. ബസന്തിന്റെയും അദ്ദേഹത്തെ സഹായിച്ച എ. കാര്‍ത്തിക്, അക്ഷയ് സഹായ് എന്നിവരുടെയും സേവനത്തെ ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും ജസ്റ്റിസ് സഞ്ജയ് കരോളും അടങ്ങിയ ബെഞ്ച് പ്രശംസിച്ചു. അവര്‍ നല്കിയ സേവനത്തെ അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി.

Tags: Amicus curiaehonorariumR. BasantAdv K Bhaskaran Nair Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ അമിക്കസ് ക്യൂറി പരിശോധന; ശബരിമലയിലെ പ്രധാന സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്നത് ആറന്മുള ക്ഷേത്രത്തിനുള്ളിൽ

India

16 നും 18 നും ഇടയിലുള്ളവരുടെ ഉഭയസമ്മതത്തോടെയുള്ള സെക്‌സ് കുറ്റകൃത്യമാക്കരുതെന്ന് അമിക്കസ് ക്യൂറി ഇന്ദിര ജെയ്സിംഗ്

Kerala

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

Kerala

ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കിയ തദ്ദേശ സ്ഥാപനങ്ങളെ നിയമക്കുരുക്കിലാക്കാന്‍ സര്‍ക്കാര്‍ നീക്കം

Kerala

ആശമാർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകും; സുപ്രധാന പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.