Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധി ഇഡിയറ്റ്…അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയും: സുബ്രഹ്മണ്യം സ്വാമി

രാഹുല്‍ഗാന്ധി ഇഡിയറ്റാണെന്നും അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയുമെന്നും സുബ്രഹ്മണ്യം സ്വാമി. "പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2013ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സഭയില്‍ കീറിക്കളഞ്ഞ ആളാണ് രാഹുല്‍ഗാന്ധി.

Janmabhumi Online by Janmabhumi Online
May 25, 2024, 12:17 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഇഡിയറ്റാണെന്നും അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയുമെന്നും സുബ്രഹ്മണ്യം സ്വാമി. “പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2013ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സഭയില്‍ കീറിക്കളഞ്ഞ ആളാണ് രാഹുല്‍ഗാന്ധി. കുറ്റവാളികളാകുന്ന പാര്‍ലമെ‍ന്‍റ് അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കുന്നതിന് പരിരക്ഷ നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സാണ് രാഹുല്‍ ഗാന്ധി ചീന്തിക്കളഞ്ഞത്.എന്ത് വലിയ കുട്ടിക്കളിയാണ് രാഹുല്‍ ഗാന്ധി ചെയ്തത്? “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ടിആര്‍എസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധി കുടുംബത്തിന്റെ ഇരുണ്ട ഉള്ളറകള്‍ സുബ്രഹ്മണ്യം സ്വാമി തുറന്ന് കാട്ടിയത്. രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. രാഹുല്‍ ഗാന്ധി തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്. “അമ്മേ, നമ്മളഅ‍ ധാരാളം പണം ഒളിച്ചുവെച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് രാഷ്‌ട്രീയം എന്ന പേരില്‍ നമ്മള്‍ ഇതൊക്കെ ചെയ്യണം? നമുക്ക് യൂറോപ്പില്‍ പോയി ജീവിതം ആസ്വദിച്ച് കൂടേ”- സുബ്രഹ്മണ്യം സ്വാമി പറയുന്നു.

“പക്ഷെ സോണിയാഗാന്ധിക്ക് അതിന് കഴിയില്ല. കാരണം അവര്‍ ധാരാളം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ അതിനെല്ലാം വിചാരണ നേരിടേണ്ടിവരും. ഞാന്‍ തുടങ്ങിവെച്ച നാഷണല്‍ ഹെറാള്‍ഡ് കേസ് തന്നെ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ നില്‍ക്കേണ്ടത് അവരുടെ അതിജീവനത്തിന് ആവശ്യമാണ്. അതിനാലാണ് അവര്‍ രാഷ്‌ട്രീയത്തില്‍ തുടരുന്നത്.” -സുബ്രഹ്മണ്യം സ്വാമി പറയുന്നു.

കോളെജ് ഡിഗ്രിയോ സ്കൂള്‍ ഡിഗ്രിയോ ഇല്ലാതെ ലണ്ടനില്‍ പഠിക്കാന്‍ പോയ ആളാണ് സോണിയാഗാന്ധി. അവര്‍ എന്താണ് ചെയ്തത്? നേരത്തെ ഹോട്ടലില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുകൊടുക്കുന്ന ജോലിയാണ് ചെയ്തത്. പിന്നീട് ലണ്ടനില്‍ പോയി അവര്‍ എന്താണ് ചെയ്തത്? അതേക്കുറിച്ച് ഞാന്‍ പറയില്ല. കാരണം എന്റെ കയ്യില്‍ അത് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇന്ത്യയില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിക്കാന്‍ അവര്‍ യോഗ്യയല്ല. വാസ്തവത്തില്‍ അവര്‍ 2004ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. എന്നാല്‍ ഈ സ്ഥാനം വഹിക്കാന്‍ സാങ്കേതികമായി അവര്‍ക്ക് കഴിയില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അന്ന് രാഷ്‌ട്രപതിയായ അബ്ദുള്‍ കലാമും എന്നോട് യോജിച്ചു. അതേ തുടര്‍ന്ന് അവര്‍ക്ക് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കേണ്ടി വന്നു. “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

 

 

Tags: subramanian swamyGandhi family#Gandhidynasty#SubramanianswamySwamyRahul GandhiSonia Gandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies