Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവയവക്കടത്ത്: ഒരാള്‍ കൂടി പിടിയില്‍ മുഖ്യസൂത്രധാരന്‍ മലയാളി

Janmabhumi Online by Janmabhumi Online
May 24, 2024, 01:54 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പാവങ്ങളെ പ്രലോഭിപ്പിച്ച് അവരുടെ വൃക്കകളും മറ്റും ചുളുവിലയ്‌ക്ക് തട്ടിയെടുത്തു വില്ക്കുന്നതുമായി ബന്ധപ്പെട്ട അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

രാജ്യാന്തര അവയവക്കച്ചടവത്തിന്റെ മുഖ്യസൂത്രധാരന്‍ തൃശ്ശൂര്‍ എടമുള്ളം സ്വദേശി സാബിത്ത് നാസറാണെന്നും കൂടുതല്‍ ഇരകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. രാജ്യാന്തര മാഫിയകളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. സാബിത്ത് ഉപയോഗിച്ചിരുന്ന നാല് പാസ്‌പോര്‍ട്ടും നാല് ബാങ്ക് അക്കൗണ്ടുകളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അവയവക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെയാണ് ഇരകള്‍ക്ക് നല്കിയത്. കോടികളാണ് ഇതിലൂടെ കൈമാറിയത്. 13 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സാബിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഹൈദരാബാദിലെ ഒരു ഡോക്ടറാണ് അവയവക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത്.

റാക്കറ്റിനെ സഹായിച്ച സ്വകാര്യ ആശുപത്രികളും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് അവരുടെ അവയവങ്ങള്‍, എടുത്ത്, 60 ലക്ഷം രൂപയ്‌ക്കാണ് അവ വില്ക്കുന്നത്. എന്നാല്‍ ഇരകള്‍ക്ക് നല്കുന്നത് തുച്ഛമായ തുകയും.

നെടുമ്പാശേരിയില്‍ നിന്ന് കുവൈറ്റിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് കൊണ്ടുപോയിരുന്നത്. അവയവ വില്പ്പനയ്‌ക്ക് ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സാബിത്ത് നാസര്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷത്തിനിടെ പല സംസ്ഥാനങ്ങളില്‍ നിന്നും ഇയാള്‍ അവയവദാതാക്കളെ ഇറാനിലെത്തിച്ചിട്ടുണ്ട്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് പണം വാങ്ങിയെടുത്തായും വ്യക്തമായിട്ടുണ്ട് .

സാബിത്ത് നാസറില്‍ നിന്നുമാണ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയുടെ വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും റാക്കറ്റിലെ മറ്റുള്ളവര്‍, വൃക്ക വാങ്ങിയവര്‍ എന്നിവരെ കുറിച്ചുള്ള വിവരവും ലഭിച്ചു. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ളവരാണ് സംഘാംഗങ്ങള്‍. വൃക്കവാങ്ങിയവര്‍ കൂടുതലും ഉത്തരേന്ത്യക്കാരാണ്. അവയവദാനവുമായി ബന്ധപ്പെട്ട ഭാരതത്തിലെ കര്‍ക്കശ നിയമവ്യവസ്ഥകളും ഇറാനിലെ അനുകൂല സാഹചര്യവും മുതലെടുക്കുകയായിരുന്നു ഇരുകൂട്ടരും. സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും നടന്നത് ഭാരതത്തിലാണ്. അവയവദാനവും തുടര്‍ചികിത്സയും ഇറാനിലും.

Tags: Organ TraffickingOne more arrested
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവ പോലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഎ: അന്വേഷണം ഇനി ഇറാൻ കേന്ദ്രീകരിച്ച്

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)
Kerala

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

Kerala

അവയവക്കടത്ത്; കേസിലെ മുഖ്യപ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്, പ്രതിയെ ആലുവയിലെത്തിച്ചു

Kerala

അവയവക്കടത്ത് കേസ് ; ഹൈദരാബാദിൽ മൂന്നാമനെ തേടി കേരള പോലീസ് 

Kerala

അന്താരാഷ്‌ട്ര അവയവക്കടത്ത് , മലയാളിയെ കണ്ടെത്താന്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കും : വല വിരിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies